
രചന: ഷാജി വല്ലത്ത്
"ദൈവമേ..ഇന്ന് കുറെ..നല്ല മുഴുത്ത..
മീനുകൾ.. കിട്ടണെ...!"
മീനുകൾ.. കിട്ടണെ...!"
കേശുമൂപ്പൻ..മനസിൽ ഉരുവിട്ടുകൊണ്ടു
ഇര കോർത്ത ചൂണ്ടനാര്.. വായുവിൽ കറക്കി കുളത്തിന്റെ അകലേക്കെറിഞ്ഞു....
ഇര കോർത്ത ചൂണ്ടനാര്.. വായുവിൽ കറക്കി കുളത്തിന്റെ അകലേക്കെറിഞ്ഞു....
ഇര ക്കെട്ടിയ നാരിന്റെ അറ്റത്തുള്ള കൊളുത്ത് ഈയ്യക്കട്ടയോട്കൂടി..വെള്ളത്തിലേക്ക് നിർഭയമില്ലാതെ ചെന്നു പതിച്ചു ചെറു ഓളങ്ങൾ
അകന്നുമാറി...
അകന്നുമാറി...
കേശുമൂപ്പനെ കണ്ടാൽ ഒരു അറുവത് വയസു തോന്നിക്കും കറുത്ത മെല്ലിച്ച കവിളൊട്ടി
പകുതി മുക്കാലും നരച്ച തലമുടിയും.
എപ്പോഴും കൂടപ്പിറപ്പു പോലെ ചുണ്ടിലെരിയുന്ന ബീഡി കാണാം...വേറെ ദുശീലങ്ങളില്ല..
പകുതി മുക്കാലും നരച്ച തലമുടിയും.
എപ്പോഴും കൂടപ്പിറപ്പു പോലെ ചുണ്ടിലെരിയുന്ന ബീഡി കാണാം...വേറെ ദുശീലങ്ങളില്ല..
ചൂണ്ടകണ..കുളത്തിന്റെ തിണ്ടിൽ കുത്തിവച്ചു
കുന്തു കാലിലിരുന്നു കെശുമൂപ്പൻ അരയിൽ നിന്നും ബീഡിയും തീപ്പട്ടിയും എടുത്തു.. ഒരു ബീഡിയെടുത്തു തന്റെ കറുത്ത
ചുണ്ടിൽ തിരുകി കയറ്റി കടിച്ചുപിടിച്ചു...
കുന്തു കാലിലിരുന്നു കെശുമൂപ്പൻ അരയിൽ നിന്നും ബീഡിയും തീപ്പട്ടിയും എടുത്തു.. ഒരു ബീഡിയെടുത്തു തന്റെ കറുത്ത
ചുണ്ടിൽ തിരുകി കയറ്റി കടിച്ചുപിടിച്ചു...
തീപ്പട്ടിയിൽ നിന്നൊരു കൊള്ളിയെടുത്തു..
തീപ്പെട്ടിയുടെ മരുന്നു പ്രതലത്തിൽ അൽപ്പം ശക്തിത്തിയായി ഒന്നു കുത്തി ഉരതി..
തീപ്പെട്ടിയുടെ മരുന്നു പ്രതലത്തിൽ അൽപ്പം ശക്തിത്തിയായി ഒന്നു കുത്തി ഉരതി..
ഒരുമിന്നാൽ പിണർപോലെ..ചെറിയ പെട്ടിയിൽ നിന്നും തീ അടർന്നു വീണു..പിന്നെ അതൊരു ചെറിയ തീഗോളമായി രൂപാന്തരമായി കൊള്ളിയെ വിഴുങ്ങി....
എത്ര പെട്ടന്നു ഒരു തീപ്പൊരി.. ഉണ്ടായത്..
മനുഷ്യന്റെ മനസിലും ഇതുപോലെ തന്നെയല്ലേ
തീപ്പൊരികൾ..ചിന്നിചിതറുന്നത്.
കെടാൻ പറ്റാത്തപ്പോലെ ആളികത്തണത്..?
കേശുമൂപ്പൻ ഓർത്തു...
മനുഷ്യന്റെ മനസിലും ഇതുപോലെ തന്നെയല്ലേ
തീപ്പൊരികൾ..ചിന്നിചിതറുന്നത്.
കെടാൻ പറ്റാത്തപ്പോലെ ആളികത്തണത്..?
കേശുമൂപ്പൻ ഓർത്തു...
ബീഡിത്തലക്കു കൊള്ളിയുടെ തീനാളം എത്തുമ്പോഴേക്കും..ഒരു ഉഷ്ണക്കാറ്റ് വീശിയടിച്ച് അതിനെ കെടുത്തിപോയി..
കേശുമൂപ്പൻ കരിഞ്ഞ കൊള്ളിദൂരെക്കെറിഞ്ഞു.
മനസും അങ്ങനെത്തന്നെ..തീ കേട്ടാലും കരിഞ്ഞുത്തന്നെ കിടക്കും..
മനസും അങ്ങനെത്തന്നെ..തീ കേട്ടാലും കരിഞ്ഞുത്തന്നെ കിടക്കും..
അടുത്ത ക്കൊള്ളിയെടുത്തു കത്തിച്ചു..കാറ്റു വന്നു കെടാതിരിക്കാൻ കൈകൾ കൂമ്പിപ്പിടിച്ചു..
തീ അതിന്റെ ഇരയെ ആവാഹിച്ചു അകത്തെടുത്തു ഒരു കാന്തം പോലെ..
ബീഡിയുടെ അറ്റത്തു കത്തിയ തീ ചെറുതായോന്നു ആളീക്കെട്ടു ഒരു കനൽ ചാരമായി.പുകഞ്ഞുകൊണ്ടിരുന്നു...
കേശുമൂപ്പൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു. ഒട്ടിയ കവിൾ ഒന്നുകൂടി ഉള്ളിലേക്ക് കുഴിഞ്ഞു..
ബീഡിതലയിലൂടെ..തീനാളത്തെ ധ്വംസമായ് മെതിച്ചുകൊണ്ട് ഉള്ളിലേക്ക്..കുറെ പുകചുരുളുകളായ് കേശുമൂപ്പന്റെ വായ്ക്കുള്ളിൽ നിറഞ്ഞു..
കേശുമൂപ്പൻ ഒന്നു ഇരുത്തിവലിച്ചു..വായിൽ വീർപ്പുമുട്ടികിടന്ന..പുക ചുരുളുകളെ.
.വായിലൂടെയും നാസദ്വാരത്തിലൂടെ പുറത്തേക്കു ഊതിതള്ളി....
.വായിലൂടെയും നാസദ്വാരത്തിലൂടെ പുറത്തേക്കു ഊതിതള്ളി....
സ്വതന്ത്രമായ പുകചുരുളുകൾ..വായുവിൽ
പേരറിയാത്ത ചിത്രങ്ങൾ വരച്ചു...
വടക്കുനിന്നും വന്ന കുസൃതികാറ്റ അതിനെ മായ്ച്ചു കളഞ്ഞു..
പേരറിയാത്ത ചിത്രങ്ങൾ വരച്ചു...
വടക്കുനിന്നും വന്ന കുസൃതികാറ്റ അതിനെ മായ്ച്ചു കളഞ്ഞു..
കേശുമൂപ്പൻ കുളത്തിലിട്ട ചൂണ്ടക്കണ അൽപ്പം എടുത്തുയർത്തിനോക്കി...
..ഇല്ലാ.ഒരനക്കവുമില്ലാല്ലോ...? .മനസു പിറുപിറുത്തു...
..ഇല്ലാ.ഒരനക്കവുമില്ലാല്ലോ...? .മനസു പിറുപിറുത്തു...
നിരാശയിൽ നിന്നും ഒരു പ്രതീക്ഷയിലേക്കു കേശുമൂപ്പൻ വീണ്ടും ചൂണ്ട കറക്കിയേറിഞ്ഞു..
അല്ലങ്കിലും മനുഷ്യൻ ചൂണ്ടയിട്ട് കാത്തിരിക്കല്ലേ
ഓരോ പ്രതീക്ഷയും കൈപ്പിടിയിലാക്കാൻ..
അല്ലങ്കിലും മനുഷ്യൻ ചൂണ്ടയിട്ട് കാത്തിരിക്കല്ലേ
ഓരോ പ്രതീക്ഷയും കൈപ്പിടിയിലാക്കാൻ..
കുളം..വളരെ വലുതാണ്..
വരാലും..പിലോപ്പിയായും കരിമീനും
പള്ളത്തിയും..മുശുവും..കരിപ്പിടിയും. പരലുകളും..എന്തിനു..മനുഷ്യന്റെ കഫം തിന്നുന്ന തുപ്പലുകുടിയനും..പൂചൂട്ടി വരെയുണ്ട്
ആ പെരും കുളത്തിൽ..
വരാലും..പിലോപ്പിയായും കരിമീനും
പള്ളത്തിയും..മുശുവും..കരിപ്പിടിയും. പരലുകളും..എന്തിനു..മനുഷ്യന്റെ കഫം തിന്നുന്ന തുപ്പലുകുടിയനും..പൂചൂട്ടി വരെയുണ്ട്
ആ പെരും കുളത്തിൽ..
പോരാത്തതിന് നീർക്കോലിയും ചേരയും തവളയും ആമയും കുളക്കോഴിയും
..ഇടക്കൊക്കെ ഒരു ചെറിയ തമ്മിൽതല്ലോഴിച്ചാൽ..സസുഖം സൗഹൃദപരമായ ജീവിതം..
..ഇടക്കൊക്കെ ഒരു ചെറിയ തമ്മിൽതല്ലോഴിച്ചാൽ..സസുഖം സൗഹൃദപരമായ ജീവിതം..
കേശുമൂപ്പൻ..അടുത്തിടെ കണ്ടുപിടിച്ച..ഒരു കുളമാണിത്..ഏതോ വഴിക്കുപോയ കേശു കണ്ടു..മുകളിലേക്ക് വന്നു വെട്ടിക്കളിച്ചു..
മൂങ്ങാൻകുഴിയിടുന്ന നല്ല മുഴുത്ത
വരാലും മുശുവും..
മൂങ്ങാൻകുഴിയിടുന്ന നല്ല മുഴുത്ത
വരാലും മുശുവും..
ചൂണ്ട പോലെയാണ് പ്രതീക്ഷകൾ..മനുഷ്യൻ..
നേടിയെടുക്കാൻവേണ്ടി..കാത്തിരിക്കുന്ന ഒരു
വികാരം അതാണ് പ്രതീക്ഷ..കേശു അതു അനുഭവവിക്കുന്നത് തന്റെ ഭാര്യ നാരായണിക്കു വേണ്ടി ആയതുകൊണ്ട് ലവലേശം വിഷമമില്ല..
നേടിയെടുക്കാൻവേണ്ടി..കാത്തിരിക്കുന്ന ഒരു
വികാരം അതാണ് പ്രതീക്ഷ..കേശു അതു അനുഭവവിക്കുന്നത് തന്റെ ഭാര്യ നാരായണിക്കു വേണ്ടി ആയതുകൊണ്ട് ലവലേശം വിഷമമില്ല..
"നാരായനിക്കിന്നു..ഉച്ചയ്ക്ക് മീൻചാർകൂട്ടി..
ചോരുണ്ണാണ് പറ്റുവാവോ..?"
കേശുമൂപ്പൻ മനസിൽ ഗദ്ഗദം പൂണ്ടു..
ചോരുണ്ണാണ് പറ്റുവാവോ..?"
കേശുമൂപ്പൻ മനസിൽ ഗദ്ഗദം പൂണ്ടു..
നാരായണി കേശുമൂപ്പന്റെ ഭാര്യയാണ്..
ഭാര്യാന്നു വെച്ചാ കെശൂമൂപ്പന് ജീവനും..
ഭാര്യാന്നു വെച്ചാ കെശൂമൂപ്പന് ജീവനും..
ഇടക്ക് ഒരാഗ്രഹം പറയും കുളമീൻ ചാർക്കൂട്ടാൻ
ഇതേ വരേക്കും നാരായണിക്കത് താൻ സാധിച്ചു കൊടുത്തിട്ടുണ്ട്..
ഇതേ വരേക്കും നാരായണിക്കത് താൻ സാധിച്ചു കൊടുത്തിട്ടുണ്ട്..
സാധാരണ മീൻ കിട്ടിയാൽ ഷാപ്പിൽ കൊടുത്തു കാശുവാങ്ങും അതാണ് പതിവ്..
പോരാൻ നേരം തന്നോട് നാരായണി ചോദിച്ചതാ..
"അല്ല..മൂപ്പ ഇനീങ്ങാനാ മുളകിട്ടാ വരുത്തരച്ചാ..?"
ഞാൻ ചൂണ്ട ചുരണ്ടി ചുറ്റുനിടക്കു മറുപടി കൊടുത്തു..
"അതിപ്പോ..നിന്റെ ഏനത്തിനങ് വെച്ചോളണ്ടീ..
നീ എങ്ങനെ വെച്ചാലും നാക്കിന് നല്ല രുചിയല്ലേ...!"
അതുപറഞ്ഞു ..ഏറുക്കണ്ണിട്ടൊരു ചിരി ചിരിച്ചു..
നീ എങ്ങനെ വെച്ചാലും നാക്കിന് നല്ല രുചിയല്ലേ...!"
അതുപറഞ്ഞു ..ഏറുക്കണ്ണിട്ടൊരു ചിരി ചിരിച്ചു..
"ഓ..പിന്നെ..നിങ്ങളൊരു തമാശ.."
നാരായണി..കെശൂന്റെ കവിളിൽ ഒരു നുള്ളുകൊടുത്തു..
നാരായണി..കെശൂന്റെ കവിളിൽ ഒരു നുള്ളുകൊടുത്തു..
"ഇന്നെന്താ വരാലോ..അതോ..മുഷോ..."
..നാരായണി അറിയാനുള്ള ആകാംഷ നിലനിർത്തി..
..നാരായണി അറിയാനുള്ള ആകാംഷ നിലനിർത്തി..
"അറിയത്തില്ല..നാരായണീ..കുളത്തീന്റെ അകത്തു കിടക്കണ മീനിന്റെ കാര്യം ഞാനെങ്ങനെ പറയണേ.."
.കേശുമൂപ്പൻ കൈമലർത്തി
.കേശുമൂപ്പൻ കൈമലർത്തി
എന്തായാലും..ഞാൻ കൊണ്ടുവരും..നിന്റെ പൂതി ഞാൻ നടത്തിത്തരും...ഉറപ്പ് .."
കേശുമൂപ്പൻ.ഒരു പ്രതീക്ഷ നൽകിയാണ് പോന്നത്
കേശുമൂപ്പൻ.ഒരു പ്രതീക്ഷ നൽകിയാണ് പോന്നത്
"വരാലാണങ്ങി..മുളകിടാം..മുശുവാങ്ങി..
വറുത്തരക്കാം.... എന്തേ.."
നാരായണി കണ്ണുകളിൽ തിളക്കംകൂട്ടി
മൊഴിഞ്ഞു്..
വറുത്തരക്കാം.... എന്തേ.."
നാരായണി കണ്ണുകളിൽ തിളക്കംകൂട്ടി
മൊഴിഞ്ഞു്..
നാരാണിയുടെ കുളമീൻ കറിയുടെ കൈപ്പുണ്യം
കേശൂമൂപ്പനു നല്ലോണം അറിയാം..
കേശൂമൂപ്പനു നല്ലോണം അറിയാം..
മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു ചെറിയ സവാള മൂപ്പിച്ഛ്. വെളുത്തുള്ളിയും ചേർത്തു മുളകുപൊടി അതിലിട്ട് മൂപ്പിച്ഛ് വെള്ളമൊഴിച്ചു കുടംപുളിയും പച്ചമുളകും ചേർത്ത് തിളയ്ക്കുമ്പോൾ മീൻകഷ്‌ണങ്ങൾ അതിലിക്കിട്ടു വറ്റിക്കും..വറ്റി നെയ്യ് തെളിഞ്ഞുക്കഴിയുമ്പോൾ.
.അതിലേക്ക് വെളിച്ചെണ്ണയിൽ ഉലുവയും
ചെറു ഉള്ളിയും വറ്റല്മുളകും വേപ്പിലയും മൂപ്പിച്ചോഴിചു കേശുവിന്റെ മുമ്പിലെ പാത്രത്തിലേക്ക് നാരായണിയുടെ പ്രണയവും
ചേർത്തു വിളമ്പുമ്പോൾ...കേശുമൂപ്പൻ കുറുകി ത്തെളിഞ്ഞ ആവി പറക്കണ ചുക ചുക ചാറിൽനിന്ന് വറ്റൽ മുളകിന്റെ ഉള്ളിലെ ചാറ് മീന്റെ പുറത്തേക്ക് പീഞ്ഞൊഴിക്കും അതിൽ നിന്ന് രണ്ടു വിരൽകൊണ്ട് ഒരു കഷ്‌ണമെടുത്തു പിച്ചി വായിൽ വെച്ചു ചുണ്ടമർത്തിപ്പിടിച്ചു വിരൽ ഒരു വലി വലിച്ചു എരിവും പുളിയും രുചിച്ചു കണ്ണുകൾ ഇരുകിയടച്ചു നാക്കുകൊണ്ടു"ഠൊ"എന്നൊരു ശബ്ദതമുണ്ടാക്കും...!
എന്നിട്ട് നാരായിനിയുടെ കവിളിൽ സ്നേഹത്തോടെ നുള്ളും..അതാണ് പതിവ്...
.അതിലേക്ക് വെളിച്ചെണ്ണയിൽ ഉലുവയും
ചെറു ഉള്ളിയും വറ്റല്മുളകും വേപ്പിലയും മൂപ്പിച്ചോഴിചു കേശുവിന്റെ മുമ്പിലെ പാത്രത്തിലേക്ക് നാരായണിയുടെ പ്രണയവും
ചേർത്തു വിളമ്പുമ്പോൾ...കേശുമൂപ്പൻ കുറുകി ത്തെളിഞ്ഞ ആവി പറക്കണ ചുക ചുക ചാറിൽനിന്ന് വറ്റൽ മുളകിന്റെ ഉള്ളിലെ ചാറ് മീന്റെ പുറത്തേക്ക് പീഞ്ഞൊഴിക്കും അതിൽ നിന്ന് രണ്ടു വിരൽകൊണ്ട് ഒരു കഷ്‌ണമെടുത്തു പിച്ചി വായിൽ വെച്ചു ചുണ്ടമർത്തിപ്പിടിച്ചു വിരൽ ഒരു വലി വലിച്ചു എരിവും പുളിയും രുചിച്ചു കണ്ണുകൾ ഇരുകിയടച്ചു നാക്കുകൊണ്ടു"ഠൊ"എന്നൊരു ശബ്ദതമുണ്ടാക്കും...!
എന്നിട്ട് നാരായിനിയുടെ കവിളിൽ സ്നേഹത്തോടെ നുള്ളും..അതാണ് പതിവ്...
വർഷങ്ങൾക്കു മുൻപ് ഒരു രാത്രി കെശൂന്റെ കൂടെ..ഒളിച്ചോടിപൊന്നതാണ് നാരായണി..ഇവിടെ കുട്ടനാട്ടിൽ കുടിയേറിയിട്ട് വർഷങ്ങളായി..
അന്ന് വലിയ വിപ്പ്ളവം സൃഷ്ട്ടിച്ച പ്രേമമായിരുന്നു..കേശുമൂപ്പനും നാരായണീയും..
മേഴ്ജാതിക്കാരിയെ പ്രണയിച്ചതിനു കേശുമൂപ്പന് ഭേദ്യവും ഊരുവിലക്കും ഭീഷണിയും..!
നാരായണിക്കു വീട്ടുത്തടങ്ങൾ ...!
നാരായണിക്കു വീട്ടുത്തടങ്ങൾ ...!
പിന്നെ..എങ്ങാനോ പുറത്തുചാടി നാരായണി
കേശുമൂപ്പന്റെ കൂടെ തോണിയിൽ.. ഇവടെക്കെത്തി..പിന്നെ അവരങ്ങോട്ട് പോയിട്ടില്ല..
കേശുമൂപ്പന്റെ കൂടെ തോണിയിൽ.. ഇവടെക്കെത്തി..പിന്നെ അവരങ്ങോട്ട് പോയിട്ടില്ല..
രണ്ടു പെൺ മക്കളുണ്ട് അവരെ കെട്ടിച്ചയച്ചു..
ഇടക്ക് വന്നുപോകും..എന്നാലും അവരുടെ അന്നത്തെ പ്രണയം ഇപ്പോഴുമുണ്ട് രണ്ടുപർക്കും..
ഇടക്ക് വന്നുപോകും..എന്നാലും അവരുടെ അന്നത്തെ പ്രണയം ഇപ്പോഴുമുണ്ട് രണ്ടുപർക്കും..
കേശുമൂപ്പൻ ചൂണ്ടയുടെ അറ്റമെടുത്തു നോക്കി
ഒന്നും കൊത്തിയിട്ടില്ല..പ്രതീക്ഷയോടെ പലതവണ മാറിയിട്ട് നോക്കി...
ഒന്നും കൊത്തിയിട്ടില്ല..പ്രതീക്ഷയോടെ പലതവണ മാറിയിട്ട് നോക്കി...
ആകാശത്തു സൂര്യൻ ഉച്ചസ്ത്തതി യിലെത്തി വെയിലിന് കടുപ്പമേറിയിരിക്കുന്നു..
കുടിലിൽ കാത്തിരിക്കുന്ന പ്രണനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തനിക്കു
കഴില്ലെ എന്ന ചിന്ത അയാളുടെ മനസിനെ
അലട്ടി വീണ്ടും ചൂണ്ട എറിഞ്ഞു കേശുമൂപ്പൻ കാത്തിരുന്നു..കിട്ടുമെന്നുള്ള പ്രതീക്ഷയോടെ..
കഴില്ലെ എന്ന ചിന്ത അയാളുടെ മനസിനെ
അലട്ടി വീണ്ടും ചൂണ്ട എറിഞ്ഞു കേശുമൂപ്പൻ കാത്തിരുന്നു..കിട്ടുമെന്നുള്ള പ്രതീക്ഷയോടെ..
പ്രതീക്ഷ..അതാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നു കേശുവിന് തോന്നി
എന്തിനും ഏതിനും പ്രതീക്ഷ..
കാമുകിക്ക് കാമുകനോട്
ഭാര്യക്ക് ഭർത്താവിനോട്
മാതാപിതാക്കൾക്ക് മക്കളോട്
രാഷ്ട്രീയക്കാരന് അണികളോട് ജനങ്ങൾക്ക് മന്ത്രിമാരോട്..അങ്ങനെ ഒരോരുത്തരും ഒരു ചൂണ്ടപ്പോലെ പ്രതീക്ഷയാണ്..
ഇന്ന് കിട്ടും നാളെ നാളെ കിട്ടും എന്നുള്ള പ്രതീക്ഷ...കേശുമൂപ്പന്റെ ചിന്താ മണ്ഡലങ്ങൾ
സൂര്യ താപത്തിൽ വിയർപ്പു തുള്ളിയായി ഉരുകി ഒലിച്ചു...
കാമുകിക്ക് കാമുകനോട്
ഭാര്യക്ക് ഭർത്താവിനോട്
മാതാപിതാക്കൾക്ക് മക്കളോട്
രാഷ്ട്രീയക്കാരന് അണികളോട് ജനങ്ങൾക്ക് മന്ത്രിമാരോട്..അങ്ങനെ ഒരോരുത്തരും ഒരു ചൂണ്ടപ്പോലെ പ്രതീക്ഷയാണ്..
ഇന്ന് കിട്ടും നാളെ നാളെ കിട്ടും എന്നുള്ള പ്രതീക്ഷ...കേശുമൂപ്പന്റെ ചിന്താ മണ്ഡലങ്ങൾ
സൂര്യ താപത്തിൽ വിയർപ്പു തുള്ളിയായി ഉരുകി ഒലിച്ചു...
കേശുമൂപ്പൻ കൈപള്ള.. കണ്ണിനു മീതേവെച്ചു..ആകാശത്തേക്ക് നോക്കി..സമയം
ഒരുപാടായി.. ഇനി ഇന്ന് ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല....
ഒരുപാടായി.. ഇനി ഇന്ന് ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല....
തന്റെ നാരായണിക്കു കൊടുത്ത വാക്ക് ഇവിടെ പാലിക്കാതെ പോകുന്നു..കേശു മനസിൽ ഘനീഭവിച്ച നിരാശയെ ഒരു തുള്ളി
കണ്ണീരായ് കണ്ണുകളിൽ ഉറഞ്ഞുകൂടി.
കണ്ണീരായ് കണ്ണുകളിൽ ഉറഞ്ഞുകൂടി.
ഇനി ഇന്ന് മതി...നിന്നിട്ട് കാര്യമില്ല..
മനസ് ചഞ്ചലമായ പിറുപിറുത്തുകൊണ്ടു
ചൂണ്ടക്കണ എടുത്തുപൊക്കി..
മനസ് ചഞ്ചലമായ പിറുപിറുത്തുകൊണ്ടു
ചൂണ്ടക്കണ എടുത്തുപൊക്കി..
.എങ്കിലും ഒരു ചെറിയ കണിക പ്രതീക്ഷയോടെ ..ഒന്നുകൂടി കേശു വെള്ളത്തിലേക്ക് നോക്കി..
പെട്ടെന്ന് ചൂണ്ടക്കണ കയ്യിൽക്കിടന്നു ഒന്നാഞ്ഞു വെട്ടി..കണ കയ്യിൽ നിന്ന് തെറിച്ചുവീണു..
ഒരു നിമിഷം കേശു നിശ്‌ചമാഎങ്കിലും
പെട്ടെന്ന് ചൂണ്ടക്കണ കയ്യിലെടുത്തു ആഞ്ഞു
വലിച്ചു..
ഒരു നിമിഷം കേശു നിശ്‌ചമാഎങ്കിലും
പെട്ടെന്ന് ചൂണ്ടക്കണ കയ്യിലെടുത്തു ആഞ്ഞു
വലിച്ചു..
ചൂണ്ട നാര്.. വെള്ളത്തിൽ കിടന്നു വെട്ടിപുളഞ്ഞു
ചൂണ്ടക്കണ വളഞ്ഞു...!!
കേശുമൂപ്പൻ..ചൂണ്ടനാര് ആഞ്ഞു വലിച്ചു കാരയോടടുപ്പ്പിച്ചുക്കൊണ്ടിരുന്നു..
ചൂണ്ടക്കണ വളഞ്ഞു...!!
കേശുമൂപ്പൻ..ചൂണ്ടനാര് ആഞ്ഞു വലിച്ചു കാരയോടടുപ്പ്പിച്ചുക്കൊണ്ടിരുന്നു..
മീൻ അതിന്റെ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ
തലങ്ങും വിലങ്ങും പിടഞ്ഞു
.വെള്ള തുള്ളികൾ വലിയഗോളങ്ങളായി..
മുകളിലേക്കുയർന്നു പൊങ്ങി.ഓളങ്ങൾ വലിയ
തിരമാലപോലെ അകന്നുമാറി..
തലങ്ങും വിലങ്ങും പിടഞ്ഞു
.വെള്ള തുള്ളികൾ വലിയഗോളങ്ങളായി..
മുകളിലേക്കുയർന്നു പൊങ്ങി.ഓളങ്ങൾ വലിയ
തിരമാലപോലെ അകന്നുമാറി..
ചൂണ്ട നാര് കേശുമൂപ്പന്റെ കൈവെള്ളയിലിരുന്നു
മുറുകി ചുവന്നു..കരയിലേക്കടുത്ത മീൻ രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ വെട്ടിപ്പിടഞ്ഞു മണ്ണും ചെളിയും കലർന്ന വെള്ളം കേശുവിന്റെ ശരീരത്തെക്കു മുഖത്തേക്കും തെറിച്ചു..
മുറുകി ചുവന്നു..കരയിലേക്കടുത്ത മീൻ രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ വെട്ടിപ്പിടഞ്ഞു മണ്ണും ചെളിയും കലർന്ന വെള്ളം കേശുവിന്റെ ശരീരത്തെക്കു മുഖത്തേക്കും തെറിച്ചു..
കേശു ചൂണ്ടനാര് പിടിച്ച് രണ്ടു കൈക്കൊണ്ടും പൊക്കി മീനിനെ കരയിലേക്കിട്ടു..!
മണ്ണിൽ പിടഞ്ഞു പുളഞ്ഞുകൊണ്ടിരുന്ന മീനിനെ കണ്ടു കേശുമൂപ്പന്റെ കണ്ണുകൾ തിളങ്ങി.
കറുത്തു തടിച്ച കൈമുട്ടിനേത്രോളമുള്ള
ഒരു വലിയ വരാൽ...
കറുത്തു തടിച്ച കൈമുട്ടിനേത്രോളമുള്ള
ഒരു വലിയ വരാൽ...
ശുഭം...!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക