പ്രപഞ്ചത്തിൽ ഇരുട്ട് എന്ന ഒന്നില്ല. എവിടേയ്ക്ക് പ്രകാശം കടന്നു വരുന്നില്ല അതാണ് ഇരുട്ട്.
അതുകൊണ്ട് പ്രകാശത്തിനു തടസ്സമാകുന്നവരാകരുത് നാം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇരുട്ടിനെ എല്ലാവർക്കും ഭയങ്കര പേടി തന്നെ.
അതുകൊണ്ട് പ്രകാശത്തിനു തടസ്സമാകുന്നവരാകരുത് നാം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇരുട്ടിനെ എല്ലാവർക്കും ഭയങ്കര പേടി തന്നെ.
അതുപോലെ തന്നെ മരണ ശേഷം ജീവിതവും ആത്മാവും ഒന്നും ഇല്ല എന്ന് എത്ര ഡയലോഗ് പറഞ്ഞാലും പലർക്കും മരിച്ച വീടിനു സമീപത്തുകൂടെ രാത്രിയിൽ യാത്ര ചെയ്യുക വളരെ പേടിയാണ്.
ദുർമരണമാണെങ്കിൽ പറയുകയും വേണ്ട.
ദുർമരണമാണെങ്കിൽ പറയുകയും വേണ്ട.
എന്നെ സംബന്ധിച്ചും ഈ ഇരുട്ടും മരണവും എല്ലാം വല്ല്യ പേടി തന്നെയായിരുന്നു.
ഇന്നും കുറുച്ചക്കൊ അങ്ങിനെ തന്നെ.
പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ ഭയം പലപ്പോഴും അകറ്റുന്നു അത്ര മാത്രം.
ഇന്നും കുറുച്ചക്കൊ അങ്ങിനെ തന്നെ.
പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ ഭയം പലപ്പോഴും അകറ്റുന്നു അത്ര മാത്രം.
ഈയടുത്ത് പുലർച്ചെ 1 മണിക്കുള്ള മലബാർ എക്സ്പ്രസ്സിൽ മകളെ പറഞ്ഞയച്ച് ഞാൻ ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു.
മഴ പെയ്ത് അന്ന് പലയിടത്തും തെരുവ് വിളക്കുകൾ പ്രകാശിച്ചിരുന്നില്ല.
ഒരു മൂളിപ്പാട്ട് മനസ്സിൽ പാടി വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു.
സ്റ്റേഷനും വീടും തമ്മിൽ 8 Km ദൂരം ഉണ്ട്.
വീടിന് ഒരു കിലോമീറ്റർ അകലെ ഹൈവേയിൽ നിന്നും ഉള്ളിലേക്ക് തിരിയുന്നിടത്ത് പ്രകാശിക്കുന്ന ഒരു തെരുവ് വിളക്കിൽ കാലിൽ ചാരി ഒരാൾ നിൽക്കുന്നു. നോക്കിയപ്പോൾ പരിചയക്കാരനാണ്.
പകൽ ഭയങ്കര ധൈര്യശാലിയും അത്യാവശ്യം തരികിട അഭ്യാസവും ഉള്ളയാൾ.
ഞാൻ ബൈക്ക് നിറുത്തി ചോദിച്ചു.
മഴ പെയ്ത് അന്ന് പലയിടത്തും തെരുവ് വിളക്കുകൾ പ്രകാശിച്ചിരുന്നില്ല.
ഒരു മൂളിപ്പാട്ട് മനസ്സിൽ പാടി വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു.
സ്റ്റേഷനും വീടും തമ്മിൽ 8 Km ദൂരം ഉണ്ട്.
വീടിന് ഒരു കിലോമീറ്റർ അകലെ ഹൈവേയിൽ നിന്നും ഉള്ളിലേക്ക് തിരിയുന്നിടത്ത് പ്രകാശിക്കുന്ന ഒരു തെരുവ് വിളക്കിൽ കാലിൽ ചാരി ഒരാൾ നിൽക്കുന്നു. നോക്കിയപ്പോൾ പരിചയക്കാരനാണ്.
പകൽ ഭയങ്കര ധൈര്യശാലിയും അത്യാവശ്യം തരികിട അഭ്യാസവും ഉള്ളയാൾ.
ഞാൻ ബൈക്ക് നിറുത്തി ചോദിച്ചു.
എന്താ ഇവിടെ?
എന്റെ തലയിൽ ഹെൽമറ്റ് ഉള്ളതിനാൽ എന്നെ ആൾക്ക് പിടിക്കിട്ടിയില്ല.
അതു കൊണ്ട് തെല്ലു ഭയത്തോടെ ഒന്നൂല്ല.
ഒരാളെ കാത്തു നിൽക്കാ.
അതു കൊണ്ട് തെല്ലു ഭയത്തോടെ ഒന്നൂല്ല.
ഒരാളെ കാത്തു നിൽക്കാ.
പോരുന്നോ? ഞാൻ ചോദിച്ചു.
എയ്യ്, ഇല്ല.
എനിക്ക് ഉറപ്പായി എന്നെ അറിയാതാകും.
ഞാൻ ഹെൽമറ്റ് ഊരി.
ഞാൻ ഹെൽമറ്റ് ഊരി.
അയ്യോ ചേട്ടനായിരുന്നോ.
ഞാൻ ഇവിടെ പേടിച്ച് നിൽക്കാ. പാലക്കാട്ട് നിന്നും എത്തിയതാ ഈ നേരത്ത്.
എന്തോ ഒരു പേടി, അതു കൊണ്ട് മകനോട് ബൈക്ക് കൊണ്ടുവരാൻ പറഞ്ഞു വിളിച്ചു. അപ്പോ അവനും പേടി.
അതു കാരണം നേരം വെളുക്കുന്നതു വരെ ഈ വെളിച്ചത്തു നിൽക്കാം എന്നു കരുതി.
എനിക്ക് ആളെ മനസ്സിലായില്ല.
ഞാൻ ഇവിടെ പേടിച്ച് നിൽക്കാ. പാലക്കാട്ട് നിന്നും എത്തിയതാ ഈ നേരത്ത്.
എന്തോ ഒരു പേടി, അതു കൊണ്ട് മകനോട് ബൈക്ക് കൊണ്ടുവരാൻ പറഞ്ഞു വിളിച്ചു. അപ്പോ അവനും പേടി.
അതു കാരണം നേരം വെളുക്കുന്നതു വരെ ഈ വെളിച്ചത്തു നിൽക്കാം എന്നു കരുതി.
എനിക്ക് ആളെ മനസ്സിലായില്ല.
അത് എനിയ്ക്ക് മനസ്സിലായി. പകൽ പുലിക്കുട്ടിയാണല്ലോ? ഡയലോഗ് മാത്രേ ഉള്ളൂ അല്ലെ?
കഥയും പാട്ടും ഇല്ല അല്ലെ .
കഥയും പാട്ടും ഇല്ല അല്ലെ .
അയാൾ ചിരിച്ചു ബൈക്കിൽ കയറി.
എന്താ ഇത്ര പേടി?
ഒരു കൂട്ടുകാരൻ അടുത്ത് വെള്ളത്തിൽ പോയി മരിച്ചു. അപ്പോ തുടങ്ങിയതാ.
ഞാൻ അയാളെ വീട്ടിൽ എത്തിച്ചു. അയാൾ ഹാപ്പി.
ഒന്നു വ്യക്തമായി പലരും ഡയലോഗിൽ ട്ടോപ്പാ.
പക്ഷെ കാര്യത്തോടടുക്കുമ്പോൾ ശും.അത്രയേ ഉള്ളൂ.......
ഞാൻ അയാളെ വീട്ടിൽ എത്തിച്ചു. അയാൾ ഹാപ്പി.
ഒന്നു വ്യക്തമായി പലരും ഡയലോഗിൽ ട്ടോപ്പാ.
പക്ഷെ കാര്യത്തോടടുക്കുമ്പോൾ ശും.അത്രയേ ഉള്ളൂ.......
Shaju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക