മൂന്ന് പെണ്ണുങ്ങൾ
* * * * * * * * * * *
* * * * * * * * * * *
"അതിയാനിത് എവടെപ്പോയി കെടക്കുവാ"
"ആ കുന്ത്രാണ്ടം കെടന്ന് കിണി കിണീന്ന് ചെലയ്ക്കുന്നത് കേക്കാൻ വയ്യേ "
"ടിവിയും വെച്ച് എരപ്പിച്ചൊണ്ടിരുന്നാൽ എങ്ങനെ കേക്കാനാ"
"നീ അവടെ കെടന്നു തൊണ്ണ തുറക്കാതെടീ പെണ്ണുംപിള്ളെ"
" ഞാൻ കേട്ടു "
"എണ്ണീറ്റ് വരണ്ടായോ "
"ആരായാലും കൊറച്ച് കെടന്ന് അടിക്കട്ടെ "
"ഹലോ ആരാ "
"ജെയിംസ്സൂട്ടി ആണോടാ " "എന്തോ ഒണ്ട് മോനെ വിശേഷം "
"നിനക്ക് സുഖമാണോടാ " "ഒരു വിധം കൊഴപ്പമില്ലാതെ പോകുന്നു അപ്പച്ചാ " "പിന്നെ ഞാൻ അടുത്ത ബുധനാഴ്ച അവിടെ ലാന്റ് ചെയ്യും. "
"രണ്ടു മാസത്തെ ലീവുണ്ട്
അമ്മച്ചി അടുത്തുണ്ടോ അപ്പച്ചാ
"എടീ മേരിക്കുട്ടിയെ ദേണ്ടെടീ നമ്മുടെ ജെയിം സൂട്ടി വിളിക്കുന്നു
നീ ഒന്നിങ്ങോട്ട് വേഗം വന്നേ"
എടാ മോനെ നിന്റെ അമ്മച്ചി ഓടി പിടിച്ച് വരുന്നുണ്ട് "
"ഞാൻ ഫോൺ കൊടുക്കാം "
" ഹലോ അമ്മച്ചി എന്തോ ഒണ്ട്. "
"അമ്മചിക്ക് സുഖമാണോ "ശ്വാസം മുട്ടൽ ഒക്കെ കുറവൊണ്ടോ ഇപ്പോ "
"അതിങ്ങനെ വന്നും പോയീം ഒക്കെ ഇരിക്കുമെടാ മോനെ"
"പിന്നെ നെനക്ക് അസുഖമൊന്നുമില്ലല്ലോ അല്ലെ "
"ഇല്ലമ്മച്ചി "
"ഞാൻ അടുത്താഴ്ച അങ്ങ് വരത്തില്ലായോ "
അപ്പനും അമ്മച്ചിയും കൂടി ഒരു പെങ്കൊച്ചിനെ കണ്ട് പിടിച്ച് വച്ചേക്ക് " ചിരിച്ച് കൊണ്ട് ജയിംസൂട്ടി പറഞ്ഞു
"അപ്പച്ചൻ ആ ബ്രോക്കർ സണ്ണിക്കുട്ടിയോട് പറഞ്ഞിട്ടൊണ്ടെടാ മോനെ തന്നേമല്ല
"ഞങ്ങളു മാത്രം കണ്ടാ മതിയോ. നെനക്കൂടി കണ്ട് ബോധിക്കണ്ടായോ"
"അതു കൊണ്ടിട്ട് നീ വേഗം ഇങ്ങ് വാ എന്നിട്ട് നമ്മക്ക് നോക്കാം "
" 'വരുമ്പോ അമ്മച്ചിക്കും അപ്പച്ചനും എന്നതാ കൊണ്ടുവരണ്ടെ,
ഒന്നും വേണ്ടെടാ മക്കളെ " "നീ പെട്ടെന്ന് ഒന്നിങ്ങ് വന്നാ മതി ഈ അമ്മച്ചിക്ക് "
"എങ്കിൽ ശരി അമ്മച്ചി വച്ചേക്കട്ടെ "
അടുത്ത ബുധനാഴ്ച കാണാം "
"ഇച്ചായോ ആ സണ്ണി കുട്ടിയോട് പറഞ്ഞാരുന്നോ ജയിംസുട്ടിക്ക് ഒരു പെങ്കൊച്ചിനെ നോക്കുന്ന കാര്യം " ഫോൺ മേശപ്പുറത്ത് വച്ചിട്ട് മേരി കുട്ടി ചോദിച്ചു "
"ഞാനൊന്നു സൂചിപ്പിച്ചാരുന്നു"
"അടുത്താഴ്ച അവ നിങ്ങോട്ട് വരാമെന്നേറ്റിട്ടുണ്ട് "
"മാന്തറയിലെ കുഞ്ഞുമോൻ ചേട്ടനും മേരി ചേച്ചിയും ഇടവകയിലെ എല്ലാവർക്കും പ്രിയപ്പെട്ടവർ തന്നെ "
മൂത്ത മകന്റെ അകാ ലത്തിലുള്ള അപകടമരണം അവരെ തളർത്തിയെങ്കിലും ഇളയവൻ ജെയിംസ്കുട്ടി ആണ് ഇപ്പോൾ അവരുടെ ആശ്രയവും പ്രതീക്ഷയും എല്ലാം
അങ്ങനെ കാത്തിരുന്ന ബുധനാഴ്ച എത്തി
മേരിക്കുട്ടി അടുക്കളയിൽ തകൃതിയായി എന്തൊക്കെയോ പണികളിൽ ആണ്
ജെയിംസ് കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട കപ്പയും പോത്തിറച്ചിയും ഉണ്ടാക്കുന്ന തിരക്കിലാണവർ
"മേരി ചേട്ടത്തി കൊണ്ട് പിടിച്ച പണിയിൽ ആണല്ലോ "
"എന്താ വിശേഷം "
അയലത്തെ എൽസമ്മ അതും പറഞ്ഞ് അങ്ങോട്ടേക്ക് വന്നു
"ആ കുന്ത്രാണ്ടം കെടന്ന് കിണി കിണീന്ന് ചെലയ്ക്കുന്നത് കേക്കാൻ വയ്യേ "
"ടിവിയും വെച്ച് എരപ്പിച്ചൊണ്ടിരുന്നാൽ എങ്ങനെ കേക്കാനാ"
"നീ അവടെ കെടന്നു തൊണ്ണ തുറക്കാതെടീ പെണ്ണുംപിള്ളെ"
" ഞാൻ കേട്ടു "
"എണ്ണീറ്റ് വരണ്ടായോ "
"ആരായാലും കൊറച്ച് കെടന്ന് അടിക്കട്ടെ "
"ഹലോ ആരാ "
"ജെയിംസ്സൂട്ടി ആണോടാ " "എന്തോ ഒണ്ട് മോനെ വിശേഷം "
"നിനക്ക് സുഖമാണോടാ " "ഒരു വിധം കൊഴപ്പമില്ലാതെ പോകുന്നു അപ്പച്ചാ " "പിന്നെ ഞാൻ അടുത്ത ബുധനാഴ്ച അവിടെ ലാന്റ് ചെയ്യും. "
"രണ്ടു മാസത്തെ ലീവുണ്ട്
അമ്മച്ചി അടുത്തുണ്ടോ അപ്പച്ചാ
"എടീ മേരിക്കുട്ടിയെ ദേണ്ടെടീ നമ്മുടെ ജെയിം സൂട്ടി വിളിക്കുന്നു
നീ ഒന്നിങ്ങോട്ട് വേഗം വന്നേ"
എടാ മോനെ നിന്റെ അമ്മച്ചി ഓടി പിടിച്ച് വരുന്നുണ്ട് "
"ഞാൻ ഫോൺ കൊടുക്കാം "
" ഹലോ അമ്മച്ചി എന്തോ ഒണ്ട്. "
"അമ്മചിക്ക് സുഖമാണോ "ശ്വാസം മുട്ടൽ ഒക്കെ കുറവൊണ്ടോ ഇപ്പോ "
"അതിങ്ങനെ വന്നും പോയീം ഒക്കെ ഇരിക്കുമെടാ മോനെ"
"പിന്നെ നെനക്ക് അസുഖമൊന്നുമില്ലല്ലോ അല്ലെ "
"ഇല്ലമ്മച്ചി "
"ഞാൻ അടുത്താഴ്ച അങ്ങ് വരത്തില്ലായോ "
അപ്പനും അമ്മച്ചിയും കൂടി ഒരു പെങ്കൊച്ചിനെ കണ്ട് പിടിച്ച് വച്ചേക്ക് " ചിരിച്ച് കൊണ്ട് ജയിംസൂട്ടി പറഞ്ഞു
"അപ്പച്ചൻ ആ ബ്രോക്കർ സണ്ണിക്കുട്ടിയോട് പറഞ്ഞിട്ടൊണ്ടെടാ മോനെ തന്നേമല്ല
"ഞങ്ങളു മാത്രം കണ്ടാ മതിയോ. നെനക്കൂടി കണ്ട് ബോധിക്കണ്ടായോ"
"അതു കൊണ്ടിട്ട് നീ വേഗം ഇങ്ങ് വാ എന്നിട്ട് നമ്മക്ക് നോക്കാം "
" 'വരുമ്പോ അമ്മച്ചിക്കും അപ്പച്ചനും എന്നതാ കൊണ്ടുവരണ്ടെ,
ഒന്നും വേണ്ടെടാ മക്കളെ " "നീ പെട്ടെന്ന് ഒന്നിങ്ങ് വന്നാ മതി ഈ അമ്മച്ചിക്ക് "
"എങ്കിൽ ശരി അമ്മച്ചി വച്ചേക്കട്ടെ "
അടുത്ത ബുധനാഴ്ച കാണാം "
"ഇച്ചായോ ആ സണ്ണി കുട്ടിയോട് പറഞ്ഞാരുന്നോ ജയിംസുട്ടിക്ക് ഒരു പെങ്കൊച്ചിനെ നോക്കുന്ന കാര്യം " ഫോൺ മേശപ്പുറത്ത് വച്ചിട്ട് മേരി കുട്ടി ചോദിച്ചു "
"ഞാനൊന്നു സൂചിപ്പിച്ചാരുന്നു"
"അടുത്താഴ്ച അവ നിങ്ങോട്ട് വരാമെന്നേറ്റിട്ടുണ്ട് "
"മാന്തറയിലെ കുഞ്ഞുമോൻ ചേട്ടനും മേരി ചേച്ചിയും ഇടവകയിലെ എല്ലാവർക്കും പ്രിയപ്പെട്ടവർ തന്നെ "
മൂത്ത മകന്റെ അകാ ലത്തിലുള്ള അപകടമരണം അവരെ തളർത്തിയെങ്കിലും ഇളയവൻ ജെയിംസ്കുട്ടി ആണ് ഇപ്പോൾ അവരുടെ ആശ്രയവും പ്രതീക്ഷയും എല്ലാം
അങ്ങനെ കാത്തിരുന്ന ബുധനാഴ്ച എത്തി
മേരിക്കുട്ടി അടുക്കളയിൽ തകൃതിയായി എന്തൊക്കെയോ പണികളിൽ ആണ്
ജെയിംസ് കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട കപ്പയും പോത്തിറച്ചിയും ഉണ്ടാക്കുന്ന തിരക്കിലാണവർ
"മേരി ചേട്ടത്തി കൊണ്ട് പിടിച്ച പണിയിൽ ആണല്ലോ "
"എന്താ വിശേഷം "
അയലത്തെ എൽസമ്മ അതും പറഞ്ഞ് അങ്ങോട്ടേക്ക് വന്നു
മകൾ പത്താം ക്ലാസ് പാസായത്തിന്റെ മധുരമായി വന്നതാണ്
"നമ്മുടെ ജയിംസൂട്ടി ഇന്നുവരുന്നെടി കൊച്ചെ"
"അന്യ നാട്ടിലു കെടന്നെന്റെ കൊച്ചൻ കഷ്ടപ്പെട്ട് വരുമ്പോ വായിവെക്കാൻ പറ്റിയ എന്തേലും വച്ചൊണ്ടാക്കണ്ടായോ"
പോത്തെറച്ചീം കപ്പേംന്നും വച്ചാ അവനു ജീവനാ "
"പിന്നെ സെലിൻ മോള് വല്യ മാർക്കൊക്കെ വാങ്ങി പാസായ വിവരം ഇച്ചായൻ ഇന്നലെ പറഞ്ഞു "
"കർത്താവ് അനുഗ്രഹിച്ച് അവൾക്ക് നല്ലൊരു നെല ഉണ്ടാകാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെടീ കൊച്ചേ"
"കുഞ്ഞുമോനച്ചായൻ എന്തിയെ മേരിച്ചേടത്തി"
"അതിയാനും നമ്മടെ ഡ്രൈവർ തോമസ്സൂട്ടിയും കൂടി ജയിംസൂട്ടിയെ കൊണ്ട് വരാൻ നെടുമ്പാശ്ശേരി വരെ പോയെടീ മോളെ "
"അതെയോ "
"ഞാൻ കൂടണോ മേരി ചേച്ചീ സഹായിക്കാൻ "
"വേണ്ടെടി പെണ്ണെ ഇതിനോക്കെ ഞാൻ തന്നെ അധികമാ"
"എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ "
" ഇച്ചായൻ പാർട്ടി ആഫീസീന്ന് ഇപ്പൊ വന്നു കാണും"
" കാപ്പി എടുത്ത് കൊടുത്തില്ലെ ചെവിതല കേക്കണ്ട പിന്നെ "
ഉച്ചക്ക് 12 മണിയോടെ ജെയിംസ് കുട്ടി എത്തി
ഉച്ചയൂണും കഴിഞ്ഞു സിറ്റൗട്ടിലേക്ക് ഇരുന്നു
"സണ്ണി കുട്ടി ആലോചന ഒന്നും കൊണ്ടുവന്നില്ലല്ലോ ഇച്ചായാ "
"ഒന്നൂടി വിളിച്ചേ അവനെ " ഇതും പറഞ്ഞ് മേരിക്കുട്ടിയും ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു
"നമ്മുടെ ജയിംസൂട്ടി ഇന്നുവരുന്നെടി കൊച്ചെ"
"അന്യ നാട്ടിലു കെടന്നെന്റെ കൊച്ചൻ കഷ്ടപ്പെട്ട് വരുമ്പോ വായിവെക്കാൻ പറ്റിയ എന്തേലും വച്ചൊണ്ടാക്കണ്ടായോ"
പോത്തെറച്ചീം കപ്പേംന്നും വച്ചാ അവനു ജീവനാ "
"പിന്നെ സെലിൻ മോള് വല്യ മാർക്കൊക്കെ വാങ്ങി പാസായ വിവരം ഇച്ചായൻ ഇന്നലെ പറഞ്ഞു "
"കർത്താവ് അനുഗ്രഹിച്ച് അവൾക്ക് നല്ലൊരു നെല ഉണ്ടാകാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടെടീ കൊച്ചേ"
"കുഞ്ഞുമോനച്ചായൻ എന്തിയെ മേരിച്ചേടത്തി"
"അതിയാനും നമ്മടെ ഡ്രൈവർ തോമസ്സൂട്ടിയും കൂടി ജയിംസൂട്ടിയെ കൊണ്ട് വരാൻ നെടുമ്പാശ്ശേരി വരെ പോയെടീ മോളെ "
"അതെയോ "
"ഞാൻ കൂടണോ മേരി ചേച്ചീ സഹായിക്കാൻ "
"വേണ്ടെടി പെണ്ണെ ഇതിനോക്കെ ഞാൻ തന്നെ അധികമാ"
"എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ "
" ഇച്ചായൻ പാർട്ടി ആഫീസീന്ന് ഇപ്പൊ വന്നു കാണും"
" കാപ്പി എടുത്ത് കൊടുത്തില്ലെ ചെവിതല കേക്കണ്ട പിന്നെ "
ഉച്ചക്ക് 12 മണിയോടെ ജെയിംസ് കുട്ടി എത്തി
ഉച്ചയൂണും കഴിഞ്ഞു സിറ്റൗട്ടിലേക്ക് ഇരുന്നു
"സണ്ണി കുട്ടി ആലോചന ഒന്നും കൊണ്ടുവന്നില്ലല്ലോ ഇച്ചായാ "
"ഒന്നൂടി വിളിച്ചേ അവനെ " ഇതും പറഞ്ഞ് മേരിക്കുട്ടിയും ഒരു കസേര വലിച്ചിട്ട് അവിടെ ഇരുന്നു
"ഞാൻ വിളിച്ചെടീ"
"നാളെ അവനിങ്ങോട്ട് ഇറങ്ങാമെന്ന് പറഞ്ഞിട്ടൊണ്ട് "
"മഹാ ഒഴപ്പനാ വന്നെങ്കിൽ വന്നെന്ന് പറയാം"
"ഇച്ചായനാ ഞായറാഴ്ചത്തെ പത്രം ഒന്നെടുത്ത് നോക്കിയേ,
നല്ല വല്ല ആലോചനേം ഒണ്ടോന്ന് അതില് "
"ശരിയാ അപ്പച്ചാ
വല്ല നഴ്സിംഗ് കഴിഞ്ഞ പെങ്കൊച്ചുങ്ങളും ഒണ്ടൊന്നൊന്ന് നോക്കിയേ "
"പേപ്പർ ഞാൻ എടുത്ത് വച്ചിട്ടുണ്ട്,
നോക്കട്ടെടാ "
കുഞ്ഞുമോൻ അകത്ത് പോയി പേപ്പറുമായി വന്നു
"നാളെ അവനിങ്ങോട്ട് ഇറങ്ങാമെന്ന് പറഞ്ഞിട്ടൊണ്ട് "
"മഹാ ഒഴപ്പനാ വന്നെങ്കിൽ വന്നെന്ന് പറയാം"
"ഇച്ചായനാ ഞായറാഴ്ചത്തെ പത്രം ഒന്നെടുത്ത് നോക്കിയേ,
നല്ല വല്ല ആലോചനേം ഒണ്ടോന്ന് അതില് "
"ശരിയാ അപ്പച്ചാ
വല്ല നഴ്സിംഗ് കഴിഞ്ഞ പെങ്കൊച്ചുങ്ങളും ഒണ്ടൊന്നൊന്ന് നോക്കിയേ "
"പേപ്പർ ഞാൻ എടുത്ത് വച്ചിട്ടുണ്ട്,
നോക്കട്ടെടാ "
കുഞ്ഞുമോൻ അകത്ത് പോയി പേപ്പറുമായി വന്നു
"ഇതില് മുഴുവൻ വല്യ പഠിത്തക്കാരി പെങ്കൊച്ചുങ്ങടെ അലോചനയെ ഉള്ളല്ലോടീ "
"പത്താം ക്ലാസും ഐടി ഐ ഉം ഉള്ള നമ്മടെ കോച്ചനെ അവളുമാർക്കൊക്കെ ബോധിക്കുമോ"
"പഠിത്തം കൊറഞ്ഞ ഒരു പെങ്കൊച്ചിന്റെ ആലോചന കണ്ട് നോക്കിയപ്പോ അത് നമ്മുടെ ഗിരിദീപം അനാഥാലയത്തിലെ കൊച്ച്. പോരാത്തതിന് സംസാര ശേഷിയും ഇല്ല"
"പത്താം ക്ലാസും ഐടി ഐ ഉം ഉള്ള നമ്മടെ കോച്ചനെ അവളുമാർക്കൊക്കെ ബോധിക്കുമോ"
"പഠിത്തം കൊറഞ്ഞ ഒരു പെങ്കൊച്ചിന്റെ ആലോചന കണ്ട് നോക്കിയപ്പോ അത് നമ്മുടെ ഗിരിദീപം അനാഥാലയത്തിലെ കൊച്ച്. പോരാത്തതിന് സംസാര ശേഷിയും ഇല്ല"
"ഇതിയാൻ എന്നാത്തിനാ സംസാരിക്കാത്തതിനേം ആരുമില്ലാത്തതിനേമൊക്കെ നോക്കുന്നത് "
"വേറെ നല്ലത് വല്ലോം ഒണ്ടൊണ് നോക്ക് "
വേറെ ഒന്ന് രണ്ടെണ്ണം ഉണ്ടെടീ
പക്ഷേ പ്രായം കൊറച്ച് കൂടുതലാ ...
"ഏതായാലും സണ്ണികുട്ടി ഒരു ആലോചനയുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്
നാളെ അവൻ വിശദ വിവരം പറയും "
പിറ്റേന്ന് സണ്ണി കുട്ടിയുടെ വിളി കേട്ടാണ് ജയിംസൂട്ടി ഉണർന്നത്
"എടാ മോനെ നീ ഇങ്ങോട്ട് ഒന്ന് വന്നേ "
"സണ്ണിക്കുട്ടി ഒരാലോചനയുമയായിട്ടാ വന്നേക്കുന്നേ"
അങ്ങ് മുണ്ടക്കയത്തൂന്ന് "
പെങ്കൊച്ച് ബി എസ് സി നഴ്സിംഗ് ഒക്കെ കഴിഞ്ഞു നിൽക്കുവാ
അച്ചനില്ല
രണ്ട് പെങ്കൊച്ചുങ്ങൾ
രണ്ടാളും നഴ്സിംഗ് കഴിഞ്ഞു അടുത്തൊള്ള ചെറിയ യൊരാശുപത്രിയിൽ പൊയ്കോണ്ടിരിക്കുവാ "
"എടാ മോനെ ഇന്ന് തന്നെ നീ സണ്ണി കുട്ടിയെ കൂട്ടി പോയി പെങ്കൊച്ചിനെ ഒന്ന് കണ്ടേച്ചും വാ" "ഇഷ്ടപ്പെട്ടാൽ ബാക്കി നോക്കിയാ മതിയല്ലോ"
മേരിക്കുട്ടി പറഞ്ഞു
"വേറെ നല്ലത് വല്ലോം ഒണ്ടൊണ് നോക്ക് "
വേറെ ഒന്ന് രണ്ടെണ്ണം ഉണ്ടെടീ
പക്ഷേ പ്രായം കൊറച്ച് കൂടുതലാ ...
"ഏതായാലും സണ്ണികുട്ടി ഒരു ആലോചനയുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്
നാളെ അവൻ വിശദ വിവരം പറയും "
പിറ്റേന്ന് സണ്ണി കുട്ടിയുടെ വിളി കേട്ടാണ് ജയിംസൂട്ടി ഉണർന്നത്
"എടാ മോനെ നീ ഇങ്ങോട്ട് ഒന്ന് വന്നേ "
"സണ്ണിക്കുട്ടി ഒരാലോചനയുമയായിട്ടാ വന്നേക്കുന്നേ"
അങ്ങ് മുണ്ടക്കയത്തൂന്ന് "
പെങ്കൊച്ച് ബി എസ് സി നഴ്സിംഗ് ഒക്കെ കഴിഞ്ഞു നിൽക്കുവാ
അച്ചനില്ല
രണ്ട് പെങ്കൊച്ചുങ്ങൾ
രണ്ടാളും നഴ്സിംഗ് കഴിഞ്ഞു അടുത്തൊള്ള ചെറിയ യൊരാശുപത്രിയിൽ പൊയ്കോണ്ടിരിക്കുവാ "
"എടാ മോനെ ഇന്ന് തന്നെ നീ സണ്ണി കുട്ടിയെ കൂട്ടി പോയി പെങ്കൊച്ചിനെ ഒന്ന് കണ്ടേച്ചും വാ" "ഇഷ്ടപ്പെട്ടാൽ ബാക്കി നോക്കിയാ മതിയല്ലോ"
മേരിക്കുട്ടി പറഞ്ഞു
അങ്ങനെ ജയിംസൂട്ടിയും സണ്ണികുട്ടിയും കൂടി മുണ്ടക്കയത്തെ മോളമ്മ ചേച്ചിയുടെ മൂത്തമകൾ സെബയെ പെണ്ണ് കാണാനെത്തി
ഒറ്റനോട്ടത്തിൽ തന്നെ ജയിംസൂട്ടിക്ക് സെബയെ നന്നേ പിടിച്ചു
"അച്ചനില്ലാതെയാ എന്റെ രണ്ട് മക്കളെം ഞാൻ കഷ്ടപ്പെട്ട് ഇത്രേം ആക്കിയത് "
"അവളെ പൊന്നുപോലെനോക്കുന്ന ഒരു ചെറുക്കൻ വേണമെന്നേ എനിക്കാഗ്രഹം ഒള്ളു"
"പഠിപ്പും പത്രാസും ഇത്തിരി കുറഞ്ഞാലും സാരമില്ല "
അങ്ങനെ ജയിംസും സെബയും തമ്മിലുള്ള കല്യാണം ഉറച്ചു
മാന്തറയിൽ വീട് ഒരു ഉത്സവാഘോഷത്തിൽ ആയി
മനസമ്മതത്തിന്റെ അന്ന് പുലർച്ചെ 4 മണി ആയിക്കാണും
വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് കുഞ്ഞുമോൻ ഉണർന്നത്
കതക് തുറന്നപ്പോൾ പുറത്ത് സണ്ണികുട്ടി
ആകെയൊരു പരവശത
"എന്താടാ സണ്ണീ ഇത്ര വെളുപ്പാൻ കാലത്തെ"
"ഒന്നും പറയണ്ട അച്ചായാ
"ഒരു വിഷയം ഉണ്ട്"
"അച്ചായനിങ്ങോട്ടൊന്നു വന്നേ"
"എന്നതാടാ"
"നീ കാര്യം പറ"
"അച്ചായാ ആ പെങ്കൊച്ച് നമ്മളെ ചതിച്ചു "
"അവക്ക് കൂടെ പഠിച്ച ഏതോ ഒരുത്തനുമായിട്ട് പ്രേമം ഒണ്ടാരുന്നെന്ന് "
"ഇന്നലെ രാത്രി ഉള്ളതെല്ലാം എടുത്തോണ്ട് രണ്ടും കൂടി സ്ഥലം വിട്ടു "
"എന്റെ കർത്താവേ ആകെ നാണക്കേടായല്ലോ"
"ജയിംസൂട്ടി ഇതറിഞ്ഞാൽ അവനു വല്യ വെഷമം ആകുമല്ലോ"
"ക്ഷണിച്ചു വരുത്തിയോരോടൊക്കെ ഇനി എന്തോ പറയും "
"എടീ മേരിയെ ആകെ നാണക്കേട് ആയെടി "
"ഇൗ കെട്ട് നടക്കത്തില്ല "
ഉറക്കച്ചടവോടെ അങ്ങോട്ട് വന്ന മേരി കുട്ടിയോടായി കുഞ്ഞുമോൻ പറഞ്ഞു
"ഇച്ചായനിതെന്നതാ ഇപ്പറയുന്നേ"
"ഈ കൊച്ചു വെളുപ്പാൻ കാലത്തെണ്ണീറ്റ് പിച്ചും പേയും പറയുവാന്നോ "
അപ്പോഴേക്കും ബഹളം കേട്ട് ജയിംസും അങ്ങോട്ട് വന്നു
"അങ്ങനെ ഒരു ബന്ധം സെബയ്ക്കുള്ള പോലെ എനിക്ക് തോന്നിയില്ലല്ലോ അവളുമായി സംസാരിച്ചപ്പോൾ " കാര്യമറിഞ്ഞപ്പോൾ വിഷണ്ണനായി ജയിംസൂട്ടി പറഞ്ഞു
"അവള് വെളച്ചില് പഠിച്ച പെണ്ണാണെടാ "
"കല്യാണം നിശ്ചയിച്ചാൽ അല്ലെ ഒള്ള സ്വർണമോക്കെ അങ്ങ് കിട്ടത്തൊള്ളു"
"അന്യ മതക്കാരനെ കെട്ടാൻ മോളമ്മ സമ്മതിക്കത്തില്ലെന്ന വക്കറിയാം"
"അതോണ്ട് അവള് ശരിക്കും കളിച്ചു "
"ഇനീപ്പോ എന്നാ ചെയ്യും ഇച്ചായാ "മേരികുട്ടി പരവശതയോടെ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു "
നിന്റെ ഫോൺ അല്ലെ കെടന്നടിക്കുന്നത് "
"ആരാന്ന് നോക്കിയേ " കുഞ്ഞുമോൻ ജയിംസി നോടായി പറഞ്ഞു
ജയിംസൂട്ടി ഫോൺ എടുക്കാനായി മുറിയിലേക്ക് പോയി
" സെബയുടെ മമ്മിയാ വിളിച്ചത് "
"സെബ അവരേയും ചതിക്കുവാരുന്നു"
"ഇങ്ങനൊരു ബന്ധം സെബക്കുള്ള കാര്യം അവർക്കാർക്കും അറിയില്ലാരുന്നു "
"പിന്നെ നമ്മക്കുള്ള പോലെ നാണക്കേട് അവർക്കുമുണ്ട് "
"അതുകൊണ്ട് ഇന്ന് തന്നെ മനസ്സതം നടത്താൻ അവരു തയ്യാറാ"
" പെണ്ണ് സെബയുടെ അനിയത്തി സിനി"
"നമ്മക്ക് സമ്മതമാണേൽ അങ്ങോട് വിളിക്കാൻ പറഞ്ഞു "തിരികെ വന്ന ജെയിംസൂട്ടി എല്ലാവരോടുമായി പറഞ്ഞു
ഒറ്റനോട്ടത്തിൽ തന്നെ ജയിംസൂട്ടിക്ക് സെബയെ നന്നേ പിടിച്ചു
"അച്ചനില്ലാതെയാ എന്റെ രണ്ട് മക്കളെം ഞാൻ കഷ്ടപ്പെട്ട് ഇത്രേം ആക്കിയത് "
"അവളെ പൊന്നുപോലെനോക്കുന്ന ഒരു ചെറുക്കൻ വേണമെന്നേ എനിക്കാഗ്രഹം ഒള്ളു"
"പഠിപ്പും പത്രാസും ഇത്തിരി കുറഞ്ഞാലും സാരമില്ല "
അങ്ങനെ ജയിംസും സെബയും തമ്മിലുള്ള കല്യാണം ഉറച്ചു
മാന്തറയിൽ വീട് ഒരു ഉത്സവാഘോഷത്തിൽ ആയി
മനസമ്മതത്തിന്റെ അന്ന് പുലർച്ചെ 4 മണി ആയിക്കാണും
വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് കുഞ്ഞുമോൻ ഉണർന്നത്
കതക് തുറന്നപ്പോൾ പുറത്ത് സണ്ണികുട്ടി
ആകെയൊരു പരവശത
"എന്താടാ സണ്ണീ ഇത്ര വെളുപ്പാൻ കാലത്തെ"
"ഒന്നും പറയണ്ട അച്ചായാ
"ഒരു വിഷയം ഉണ്ട്"
"അച്ചായനിങ്ങോട്ടൊന്നു വന്നേ"
"എന്നതാടാ"
"നീ കാര്യം പറ"
"അച്ചായാ ആ പെങ്കൊച്ച് നമ്മളെ ചതിച്ചു "
"അവക്ക് കൂടെ പഠിച്ച ഏതോ ഒരുത്തനുമായിട്ട് പ്രേമം ഒണ്ടാരുന്നെന്ന് "
"ഇന്നലെ രാത്രി ഉള്ളതെല്ലാം എടുത്തോണ്ട് രണ്ടും കൂടി സ്ഥലം വിട്ടു "
"എന്റെ കർത്താവേ ആകെ നാണക്കേടായല്ലോ"
"ജയിംസൂട്ടി ഇതറിഞ്ഞാൽ അവനു വല്യ വെഷമം ആകുമല്ലോ"
"ക്ഷണിച്ചു വരുത്തിയോരോടൊക്കെ ഇനി എന്തോ പറയും "
"എടീ മേരിയെ ആകെ നാണക്കേട് ആയെടി "
"ഇൗ കെട്ട് നടക്കത്തില്ല "
ഉറക്കച്ചടവോടെ അങ്ങോട്ട് വന്ന മേരി കുട്ടിയോടായി കുഞ്ഞുമോൻ പറഞ്ഞു
"ഇച്ചായനിതെന്നതാ ഇപ്പറയുന്നേ"
"ഈ കൊച്ചു വെളുപ്പാൻ കാലത്തെണ്ണീറ്റ് പിച്ചും പേയും പറയുവാന്നോ "
അപ്പോഴേക്കും ബഹളം കേട്ട് ജയിംസും അങ്ങോട്ട് വന്നു
"അങ്ങനെ ഒരു ബന്ധം സെബയ്ക്കുള്ള പോലെ എനിക്ക് തോന്നിയില്ലല്ലോ അവളുമായി സംസാരിച്ചപ്പോൾ " കാര്യമറിഞ്ഞപ്പോൾ വിഷണ്ണനായി ജയിംസൂട്ടി പറഞ്ഞു
"അവള് വെളച്ചില് പഠിച്ച പെണ്ണാണെടാ "
"കല്യാണം നിശ്ചയിച്ചാൽ അല്ലെ ഒള്ള സ്വർണമോക്കെ അങ്ങ് കിട്ടത്തൊള്ളു"
"അന്യ മതക്കാരനെ കെട്ടാൻ മോളമ്മ സമ്മതിക്കത്തില്ലെന്ന വക്കറിയാം"
"അതോണ്ട് അവള് ശരിക്കും കളിച്ചു "
"ഇനീപ്പോ എന്നാ ചെയ്യും ഇച്ചായാ "മേരികുട്ടി പരവശതയോടെ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു "
നിന്റെ ഫോൺ അല്ലെ കെടന്നടിക്കുന്നത് "
"ആരാന്ന് നോക്കിയേ " കുഞ്ഞുമോൻ ജയിംസി നോടായി പറഞ്ഞു
ജയിംസൂട്ടി ഫോൺ എടുക്കാനായി മുറിയിലേക്ക് പോയി
" സെബയുടെ മമ്മിയാ വിളിച്ചത് "
"സെബ അവരേയും ചതിക്കുവാരുന്നു"
"ഇങ്ങനൊരു ബന്ധം സെബക്കുള്ള കാര്യം അവർക്കാർക്കും അറിയില്ലാരുന്നു "
"പിന്നെ നമ്മക്കുള്ള പോലെ നാണക്കേട് അവർക്കുമുണ്ട് "
"അതുകൊണ്ട് ഇന്ന് തന്നെ മനസ്സതം നടത്താൻ അവരു തയ്യാറാ"
" പെണ്ണ് സെബയുടെ അനിയത്തി സിനി"
"നമ്മക്ക് സമ്മതമാണേൽ അങ്ങോട് വിളിക്കാൻ പറഞ്ഞു "തിരികെ വന്ന ജെയിംസൂട്ടി എല്ലാവരോടുമായി പറഞ്ഞു
പെണ്ണ് കാണാൻ പോയപ്പോൾ ജയിംസ് സിനിയെ കണ്ടിരുന്നു. കാഴ്ചയിൽ സെബയേക്കാൾ സുന്ദരി
അതു കൊണ്ട് ജെയിംസിനു ഇതിനോട് താൽപ്പര്യം തോന്നി.
"എടാ മോനെ നമ്മക്കിനിയാ കുടുംബത്തീന്ന് ഒരു ബന്ധവും വേണ്ടെടാ "
"നെറികെട്ട കൂട്ടങ്ങളാ"
"വിശ്വസിക്കാൻ കൊള്ളുകേല " മേരിക്കുട്ടി അരിശപ്പെട്ടു
"അമ്മച്ചി ഒന്നടങ്ങെന്നേ"
"സെബ കാണിച്ച തെറ്റിന് സിനിയും മമ്മിയും എന്ത് പിഴച്ചു "
"അവർക്കറിയില്ലാരുന്നല്ലോ സെബയ്ക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം, "
"എന്നാലും മക്കളെ ഒന്നുടെ ഒന്നാലോചിച്ചിട്ട് പോരായോ"
"നെനക്ക് പ്രയമൊന്നും കഴിഞ്ഞു പോയിട്ടില്ലല്ലോ"
"എടീ മേരിയെ ഇക്കണ്ട ബന്ധുക്കളോടും എടവകക്കാരോടും സമാധാനം പറയുന്നതിലും നല്ലത് ഇത് തന്നെയാ "
"ചേച്ചി തോന്ന്യാസം കാട്ടി എന്ന് വെച്ചിട്ട് അനിയത്തി അങ്ങനെ അകണമെന്നൊന്നുമില്ല"
" നീ വിളിച്ച് നമ്മക്ക് സമ്മതമാണെന്ന് പറയടാ മോനെ " കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു
അങ്ങനെ നിശ്ചയിച്ച സമയത്ത് തന്നെ ജയിംസും സിനിയുമായുള്ള മനസ്സമതം നടന്നു
പിറ്റേന്ന് ജയിംസ് സിനിയെ കാണാനെത്തി
അവളുടെ മുഖത്തെ സന്തോഷമില്ലായ്മ അവൻ ശ്രദ്ധിച്ചിരുന്നു "നിനക്കെന്തെങ്കിലും ഇഷ്ട കുറവുണ്ടോ ഈ ബന്ധത്തിൽ "
"മുഖത്തൊരു മ്ലാനതയുണ്ടല്ലോ" അവൻ ചോദിച്ചു
"എയ് ഒന്നൂല്ല" ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി
പിന്നെ മോളമ്മയോടും ജയിംസ് ഇതിനെപ്പറ്റി തിരക്കി
"മോനെ കല്യാണം ഉടനെ വേണ്ട "
"പി ജിക്ക് ചേരണം" എന്നൊക്കെയായിരുന്നു അവൾ പറഞ്ഞോണ്ടിരുന്നത് " "പെട്ടെന്ന് കല്യാണം നിശ്ചയിച്ചതിന്റെ ഒരു ഒരു അങ്കലാപ്പ് "
"അത്രയേ ഉള്ളൂ "
"കല്യാണം ഒക്കെ കഴിയുമ്പോൾ അതങ്ങു മാറിക്കോളും "
" മോനതൊന്നും കാര്യമാക്കണ്ട "
മോളമ്മ ജയിംസിന്റെ സംശയം ദൂരീകരിച്ചു
പറഞ്ഞ് വെച്ച തീയതിയിൽ തന്നെ
അവർ തമ്മിലുള്ള വിവാഹം ആർഭാടമായി നടന്നു
ആദ്യരാത്രി ജയിംസൂട്ടി മുറിയിലെത്തിയപ്പോൾ, സിനി കട്ടിലിന്റെ ഒരു കോണിലിരുന്ന് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു ജയിംസൂട്ടി വന്നത് അവൾ ശ്രദ്ധിച്ചതേ ഇല്ല
അതു കൊണ്ട് ജെയിംസിനു ഇതിനോട് താൽപ്പര്യം തോന്നി.
"എടാ മോനെ നമ്മക്കിനിയാ കുടുംബത്തീന്ന് ഒരു ബന്ധവും വേണ്ടെടാ "
"നെറികെട്ട കൂട്ടങ്ങളാ"
"വിശ്വസിക്കാൻ കൊള്ളുകേല " മേരിക്കുട്ടി അരിശപ്പെട്ടു
"അമ്മച്ചി ഒന്നടങ്ങെന്നേ"
"സെബ കാണിച്ച തെറ്റിന് സിനിയും മമ്മിയും എന്ത് പിഴച്ചു "
"അവർക്കറിയില്ലാരുന്നല്ലോ സെബയ്ക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം, "
"എന്നാലും മക്കളെ ഒന്നുടെ ഒന്നാലോചിച്ചിട്ട് പോരായോ"
"നെനക്ക് പ്രയമൊന്നും കഴിഞ്ഞു പോയിട്ടില്ലല്ലോ"
"എടീ മേരിയെ ഇക്കണ്ട ബന്ധുക്കളോടും എടവകക്കാരോടും സമാധാനം പറയുന്നതിലും നല്ലത് ഇത് തന്നെയാ "
"ചേച്ചി തോന്ന്യാസം കാട്ടി എന്ന് വെച്ചിട്ട് അനിയത്തി അങ്ങനെ അകണമെന്നൊന്നുമില്ല"
" നീ വിളിച്ച് നമ്മക്ക് സമ്മതമാണെന്ന് പറയടാ മോനെ " കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു
അങ്ങനെ നിശ്ചയിച്ച സമയത്ത് തന്നെ ജയിംസും സിനിയുമായുള്ള മനസ്സമതം നടന്നു
പിറ്റേന്ന് ജയിംസ് സിനിയെ കാണാനെത്തി
അവളുടെ മുഖത്തെ സന്തോഷമില്ലായ്മ അവൻ ശ്രദ്ധിച്ചിരുന്നു "നിനക്കെന്തെങ്കിലും ഇഷ്ട കുറവുണ്ടോ ഈ ബന്ധത്തിൽ "
"മുഖത്തൊരു മ്ലാനതയുണ്ടല്ലോ" അവൻ ചോദിച്ചു
"എയ് ഒന്നൂല്ല" ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി
പിന്നെ മോളമ്മയോടും ജയിംസ് ഇതിനെപ്പറ്റി തിരക്കി
"മോനെ കല്യാണം ഉടനെ വേണ്ട "
"പി ജിക്ക് ചേരണം" എന്നൊക്കെയായിരുന്നു അവൾ പറഞ്ഞോണ്ടിരുന്നത് " "പെട്ടെന്ന് കല്യാണം നിശ്ചയിച്ചതിന്റെ ഒരു ഒരു അങ്കലാപ്പ് "
"അത്രയേ ഉള്ളൂ "
"കല്യാണം ഒക്കെ കഴിയുമ്പോൾ അതങ്ങു മാറിക്കോളും "
" മോനതൊന്നും കാര്യമാക്കണ്ട "
മോളമ്മ ജയിംസിന്റെ സംശയം ദൂരീകരിച്ചു
പറഞ്ഞ് വെച്ച തീയതിയിൽ തന്നെ
അവർ തമ്മിലുള്ള വിവാഹം ആർഭാടമായി നടന്നു
ആദ്യരാത്രി ജയിംസൂട്ടി മുറിയിലെത്തിയപ്പോൾ, സിനി കട്ടിലിന്റെ ഒരു കോണിലിരുന്ന് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു ജയിംസൂട്ടി വന്നത് അവൾ ശ്രദ്ധിച്ചതേ ഇല്ല
അവനൊന്നു മുരടനക്കി
"അവൾ പെട്ടെന്ന് ഞെട്ടി മൊബൈൽ അടച്ചു "
"ആരോടായിരുന്നു ചാറ്റിങ് " അവൻ ചോദിച്ചു
"അത് "
"അതെന്റെ ഫ്രണ്ടായിരുന്നു "
"ബാഗ്ലൂരിൽ ഉള്ള ജിനി "
"അവൾ പെട്ടെന്ന് ഞെട്ടി മൊബൈൽ അടച്ചു "
"ആരോടായിരുന്നു ചാറ്റിങ് " അവൻ ചോദിച്ചു
"അത് "
"അതെന്റെ ഫ്രണ്ടായിരുന്നു "
"ബാഗ്ലൂരിൽ ഉള്ള ജിനി "
ഇത് പറഞ്ഞുകൊണ്ട് അവൾ അവിടെയിരുന്ന പാൽ ഗ്ലാസ് അവന്റെ നേരെ നീട്ടി . അവൻ അതു വാങ്ങി പകുതികുടിച്ചു ബാക്കി അവൾക്കു നേരെ നീട്ടി
"ഞാൻ പാൽ കുടിക്കില്ല"
വയറിന് പ്രോബ്ളം ആകും
ഗ്ലാസ് തിരികെ മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു
" എന്തോ അവൻ നിർബന്ധിക്കാൻ പോയില്ല"
ജയിംസിന് പെട്ടെന്ന് തന്നെ നല്ല ഉറക്കം വന്നു "പുലർച്ചെ ഉണർന്നിട്ടാണെന്നു തോന്നുന്നു നല്ല ഉറക്കം വരുന്നു" അവൻ പറഞ്ഞു
കട്ടിലിലേക്ക് കിടന്നത് മാത്രം അവന് ഓർമ്മ ഉണ്ട്
പിന്നെ കണ്ണു തുറക്കുമ്പോൾ
നേരം വെളുത്തിരുന്നു മുറിയിൽ സിനി ഉണ്ടായിരുന്നില്ല
തൊട്ടടുത്ത ദിവസങ്ങളിലും സിനി പാലുമായിട്ട് തന്നെയാണ് വന്നത്. ആ ദിവസങ്ങളിലും ജയിംസൂട്ടി പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
ജെയിംസൂട്ടിക്ക് ഇതിൽ എന്തോ പന്തികേട് തോന്നി എന്തുകൊണ്ടാണ് പാൽ കുടിച്ച ഉടനെ താൻ ഉറങ്ങിപ്പോകുന്നത്. പല വിധ സംശയങ്ങൾ അവനെ അസ്വസ്ഥനാക്കി. അന്നത്തെ ദിവസം സിനി കൊണ്ടുവന്ന പാൽ അവൻ സ്നേഹപൂർവ്വം നിരസിച്ചു. എന്നിട്ടവൻ കട്ടിലിൽ അവളുടെ അരികിലായി വന്നിരുന്നു സ്നേഹപൂർവ്വം കൈയെടുത്ത് അവളുടെ തോളിൽ വച്ചു. "തൊട്ടുപോകരുതെന്നെ " ഒരു ആജ്ഞയുടെ സ്വരമുണ്ടായിരുന്നു സിനിയുടെ വാക്കുകൾക്കപ്പോൾ ജയിംസൂട്ടി ആകെക്കൂടി വല്ലാതെയായി
"എന്താ സിനി"
"എന്ത് പറ്റി " " "എന്താ ഇങ്ങനെയൊക്കെ " "എനിക്ക് നിങ്ങളെ ഇഷ്ടമല്ല "
" മമ്മി മരിച്ചു കളയും എന്നു ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് "എനിക്ക് നിങ്ങളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല " കരഞ്ഞ് കൊണ്ട് സിനി പറഞ്ഞു "എന്തൊക്കെയാണ് സിനീ നീ പറയുന്നത് " "എനിക്കൊന്നും മനസ്സിലാവുന്നില്ല" "എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്നേ ഞാൻ ചോദിച്ചതായിരുന്നല്ലോ " ജയിംസ് വളരെ ദേഷ്യത്തോടെ ചോദിച്ചു "ഇനി ഒരു നാണക്കേടുകൂടി ഉണ്ടായാൽ മമ്മി ജീവിച്ചിരിക്കത്തില്ല എന്ന് പറഞ്ഞു "
"അത് കൊണ്ടാ അന്ന് ഞാൻ ഇതൊന്നും പറയാഞ്ഞത് "
"ഞാൻ വേറെ ഒരാളെ ഇഷ്ടപ്പെടുന്നു " "എനിക്കെന്റെ അരുണിനെ അല്ലാതെ മറ്റാരെയും ഭർത്താവായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല "
" ജെയിംസ് അച്ചായൻ എന്നോട് ക്ഷമിക്കണം"
"അപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നീ എനിക്ക് തന്ന പാലിൽ ഉറക്കഗുളിക ചേർത്തിരുന്നു അല്ലെ "
"ജെയിംസച്ചായൻ ക്ഷമിക്കണം"
"എനിക്കങ്ങനെ ചെയ്യേണ്ടി വന്നു "
"അരുണിന് ഒരു ജോലി ശരിയാവും വരെ എനിക്ക് പിടിച്ച് നിക്കണമായിരുന്നു "
"വേറെ വഴി ഒന്നും ഞാൻ കണ്ടില്ല "
തല കീഴ്മേൽ മറിയുന്നതു പോലെ ജയിംസൂട്ടിക്കു തോന്നി "നാളെത്തന്നെ റെഡിയായിക്കോളൂ"
ഞാൻ സംസാരിച്ചോളാം മമ്മിയോട് " അവൻ പറഞ്ഞു "
രാവിലെ മേരിക്കുട്ടി ഉണർന്നപ്പോൾ ഹാളിൽ വിഷണ്ണനായി ഇരിക്കുന്ന ജയിംസൂട്ടിയെയാണ് കണ്ടത്
"എന്താടാ മോനേ "
"എന്തോ വിഷമം പോലെ ഒണ്ടല്ലോ നിന്നെ കണ്ടിട്ട് " "വീണ്ടും വീണ്ടും പറ്റിക്കപ്പെടുമ്പോൾ സന്തോഷമായി ഇരിക്കാൻ കഴിയുമോ അമ്മച്ചീ അവൻ തികട്ടി വന്ന സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.
"പറ്റിച്ചെന്നോ "
" ആര് "
"നീ ഒന്നു തെളിച്ച് പറയെടാ "
"സെബയെ പോലെ സിനിയും അമ്മയും നമ്മളെ ചതിക്കുകയായിരുന്നു അമ്മച്ചീ"
കാര്യങ്ങൾ എല്ലാം അറിഞ്ഞ കുഞ്ഞുമോനും മേരിക്കുട്ടിയും ആകെ തകർന്ന ഇരിപ്പായി "
"ഇന്ന് തന്നെ അവളെ വീട്ടിൽ കൊണ്ടു ചെന്ന് വിട്ടേക്കടാ ജയിംസെ "
"ഇന്നിപ്പം ഇവൾ ഉറക്കഗുളികയെ തന്നുള്ളു,
"നാളെ നിന്നെ കൊല്ലാനും മടിക്കില്ലല്ലോ ഇക്കണക്കിന് "
വളരെ അരിശത്തോടെ കുഞ്ഞുമോൻ പറഞ്ഞു
അന്നുതന്നെ ജെയിംസ് സിനിയെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി . വിവാഹമോചനത്തിന് കേസും ഫയൽ ചെയ്തു ഡൈവോഴ്സ് അനുവദിച്ചുകിട്ടാൻ മൂന്നുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സിനിയും വീട്ടുകാരും ആവശ്യപ്പെട്ടത് ആറുമാസത്തോളം എടുത്തു ഡൈവോഴ്സ് അനുവദിച്ചുകിട്ടാൻ എല്ലാം കഴിഞ്ഞ് വീട്ടിലെത്തി മുറിയിൽ കയറി കിടപ്പായ ജെയിംസിന്റെ അടുത്ത് മേരിക്കുട്ടി ചെന്നു
"എല്ലാം ഒരു ദു സ്വപ്നം കണ്ടതുപോലെ വിചാരിച്ചാ മതിയെടാ മക്കളേ" "നമുക്കിനി കുടുംബത്തിൽ പിറന്ന നല്ലൊരു കൊച്ചിനെ കണ്ടുപിടിക്കണം"
" പഠിപ്പും പത്രാസും പണവും ഇല്ലെങ്കിലും നേരും നെറിയുമുള്ള ഒന്നിനെ "
"അമ്മച്ചിയും അപ്പച്ചനും ദയവു ചെയ്തു ഇനി എനിക്കു വേണ്ടി കല്യാണം ആലോചിക്കരുത് " ജയിംസ് ദേഷ്യത്തിൽ പറഞ്ഞു
" മോനെ നിന്റെ മനസിന്റെ പ്രയാസം എനിക്കറിയാം" "എന്നുവെച്ച് നിനക്കൊരു ജീവിതം വേണ്ടായോ" "ആകെക്കൂടി ഞങ്ങൾക്ക് നീ ഒരുത്തൻ മാത്രമല്ലേയുള്ളൂ " "നിനക്കൊരു കുടുംബമായി കണ്ടേച്ച് മരിച്ചില്ലെങ്കിൽ ഞങ്ങളുടെ ആത്മാവിന് പോലും സമാധാനം കിട്ടത്തില്ല " "ദയവ്ചെയ്ത് നിങ്ങളെനിക്കിനികല്യാണം ആലോചിക്കരുത് "
"എനിക്ക് കുറച്ച് മനസ്സമാധാനം വേണം"
ജയിംസ് സംസാരം അവസാനിപ്പിച്ച് സിറ്റൗട്ടിലേക്ക് പോയി പിറ്റേദിവസം ജയിംസ് എവിടേക്കോ പോകാനായി രാവിലെ തന്നെ ഒരുങ്ങുന്നത് കണ്ട കുഞ്ഞുമോൻ കാര്യം തിരക്കി
"എനിക്കു നമ്മുടെ വട്ടപ്പള്ളി അച്ഛനെ ഒന്നു കാണണം"
"എന്താടാ കാര്യം"
"അത് വന്നിട്ട് പറയാം"
"ഞാൻ ചില തീരുമാനങ്ങൾ എടുത്തു "
"ചില കാര്യങ്ങൾ അച്ഛനുമായൊന്ന് സംസാരിക്കാനുണ്ട് "
അതും പറഞ്ഞ് ജയിംസ് കുട്ടി ബൈക്കിൽ കയറി പോയി
"എന്റെ അന്തോണീസു പുണ്യാളാ ഇവനിതെന്ത് ഭാവിച്ചാ "
"അച്ചൻ പട്ടത്തിനു പോവാൻ വല്ലോമാണോ ചെറുക്കന്റെ തീരുമാനം " മേരിക്കുട്ടി വ്യാകുലപ്പെട്ടു
"അങ്ങനൊരു തോന്നൽ അവനുണ്ടായാലും കുറ്റം പറയാൻ പറ്റില്ല മേരിയെ "
"അതു പോലെയായിരുന്നല്ലോ അവന്റെ അനുഭവം "
"അത്രക്ക് അപമാനം അവൻ സഹിച്ചില്ലേ " കുഞ്ഞുമോൻ സങ്കടത്തോടെ പറഞ്ഞു വൈകുന്നേരത്തോടെയാണ് ജയിംസ് കുട്ടി തിരിച്ചെത്തിയത് എത്തിയപാടെ മേരിക്കുട്ടി കരച്ചിലും പിഴിച്ചിലും ആയി അവന്റെ മുറിയിലേക്ക് ചെന്നു
"എടാ മോനേ ഇങ്ങനൊക്കെ ഉണ്ടായി എന്നു കരുതി നീ ഇങ്ങനത്ത തീരുമാനമൊന്നും എടുക്കരുത്"
"നീ അച്ചൻ പട്ടത്തിനു പോയാൽ ഈ കുടുംബം അന്യം നിന്നു പോകത്തില്ലായോ "
"നമുക്ക് എവുടുന്നെങ്കിലും കുടുംബത്തിൽ പിറന്ന ഒരു കൊച്ചിനെ കണ്ടു പിടിക്കാമെടാ മോനെ "
"അമ്മച്ചി ഇനി ഒറ്റ അക്ഷരം മിണ്ടരുത്
"ഞാൻ പാൽ കുടിക്കില്ല"
വയറിന് പ്രോബ്ളം ആകും
ഗ്ലാസ് തിരികെ മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ പറഞ്ഞു
" എന്തോ അവൻ നിർബന്ധിക്കാൻ പോയില്ല"
ജയിംസിന് പെട്ടെന്ന് തന്നെ നല്ല ഉറക്കം വന്നു "പുലർച്ചെ ഉണർന്നിട്ടാണെന്നു തോന്നുന്നു നല്ല ഉറക്കം വരുന്നു" അവൻ പറഞ്ഞു
കട്ടിലിലേക്ക് കിടന്നത് മാത്രം അവന് ഓർമ്മ ഉണ്ട്
പിന്നെ കണ്ണു തുറക്കുമ്പോൾ
നേരം വെളുത്തിരുന്നു മുറിയിൽ സിനി ഉണ്ടായിരുന്നില്ല
തൊട്ടടുത്ത ദിവസങ്ങളിലും സിനി പാലുമായിട്ട് തന്നെയാണ് വന്നത്. ആ ദിവസങ്ങളിലും ജയിംസൂട്ടി പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
ജെയിംസൂട്ടിക്ക് ഇതിൽ എന്തോ പന്തികേട് തോന്നി എന്തുകൊണ്ടാണ് പാൽ കുടിച്ച ഉടനെ താൻ ഉറങ്ങിപ്പോകുന്നത്. പല വിധ സംശയങ്ങൾ അവനെ അസ്വസ്ഥനാക്കി. അന്നത്തെ ദിവസം സിനി കൊണ്ടുവന്ന പാൽ അവൻ സ്നേഹപൂർവ്വം നിരസിച്ചു. എന്നിട്ടവൻ കട്ടിലിൽ അവളുടെ അരികിലായി വന്നിരുന്നു സ്നേഹപൂർവ്വം കൈയെടുത്ത് അവളുടെ തോളിൽ വച്ചു. "തൊട്ടുപോകരുതെന്നെ " ഒരു ആജ്ഞയുടെ സ്വരമുണ്ടായിരുന്നു സിനിയുടെ വാക്കുകൾക്കപ്പോൾ ജയിംസൂട്ടി ആകെക്കൂടി വല്ലാതെയായി
"എന്താ സിനി"
"എന്ത് പറ്റി " " "എന്താ ഇങ്ങനെയൊക്കെ " "എനിക്ക് നിങ്ങളെ ഇഷ്ടമല്ല "
" മമ്മി മരിച്ചു കളയും എന്നു ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് "എനിക്ക് നിങ്ങളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല " കരഞ്ഞ് കൊണ്ട് സിനി പറഞ്ഞു "എന്തൊക്കെയാണ് സിനീ നീ പറയുന്നത് " "എനിക്കൊന്നും മനസ്സിലാവുന്നില്ല" "എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അന്നേ ഞാൻ ചോദിച്ചതായിരുന്നല്ലോ " ജയിംസ് വളരെ ദേഷ്യത്തോടെ ചോദിച്ചു "ഇനി ഒരു നാണക്കേടുകൂടി ഉണ്ടായാൽ മമ്മി ജീവിച്ചിരിക്കത്തില്ല എന്ന് പറഞ്ഞു "
"അത് കൊണ്ടാ അന്ന് ഞാൻ ഇതൊന്നും പറയാഞ്ഞത് "
"ഞാൻ വേറെ ഒരാളെ ഇഷ്ടപ്പെടുന്നു " "എനിക്കെന്റെ അരുണിനെ അല്ലാതെ മറ്റാരെയും ഭർത്താവായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല "
" ജെയിംസ് അച്ചായൻ എന്നോട് ക്ഷമിക്കണം"
"അപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നീ എനിക്ക് തന്ന പാലിൽ ഉറക്കഗുളിക ചേർത്തിരുന്നു അല്ലെ "
"ജെയിംസച്ചായൻ ക്ഷമിക്കണം"
"എനിക്കങ്ങനെ ചെയ്യേണ്ടി വന്നു "
"അരുണിന് ഒരു ജോലി ശരിയാവും വരെ എനിക്ക് പിടിച്ച് നിക്കണമായിരുന്നു "
"വേറെ വഴി ഒന്നും ഞാൻ കണ്ടില്ല "
തല കീഴ്മേൽ മറിയുന്നതു പോലെ ജയിംസൂട്ടിക്കു തോന്നി "നാളെത്തന്നെ റെഡിയായിക്കോളൂ"
ഞാൻ സംസാരിച്ചോളാം മമ്മിയോട് " അവൻ പറഞ്ഞു "
രാവിലെ മേരിക്കുട്ടി ഉണർന്നപ്പോൾ ഹാളിൽ വിഷണ്ണനായി ഇരിക്കുന്ന ജയിംസൂട്ടിയെയാണ് കണ്ടത്
"എന്താടാ മോനേ "
"എന്തോ വിഷമം പോലെ ഒണ്ടല്ലോ നിന്നെ കണ്ടിട്ട് " "വീണ്ടും വീണ്ടും പറ്റിക്കപ്പെടുമ്പോൾ സന്തോഷമായി ഇരിക്കാൻ കഴിയുമോ അമ്മച്ചീ അവൻ തികട്ടി വന്ന സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.
"പറ്റിച്ചെന്നോ "
" ആര് "
"നീ ഒന്നു തെളിച്ച് പറയെടാ "
"സെബയെ പോലെ സിനിയും അമ്മയും നമ്മളെ ചതിക്കുകയായിരുന്നു അമ്മച്ചീ"
കാര്യങ്ങൾ എല്ലാം അറിഞ്ഞ കുഞ്ഞുമോനും മേരിക്കുട്ടിയും ആകെ തകർന്ന ഇരിപ്പായി "
"ഇന്ന് തന്നെ അവളെ വീട്ടിൽ കൊണ്ടു ചെന്ന് വിട്ടേക്കടാ ജയിംസെ "
"ഇന്നിപ്പം ഇവൾ ഉറക്കഗുളികയെ തന്നുള്ളു,
"നാളെ നിന്നെ കൊല്ലാനും മടിക്കില്ലല്ലോ ഇക്കണക്കിന് "
വളരെ അരിശത്തോടെ കുഞ്ഞുമോൻ പറഞ്ഞു
അന്നുതന്നെ ജെയിംസ് സിനിയെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി . വിവാഹമോചനത്തിന് കേസും ഫയൽ ചെയ്തു ഡൈവോഴ്സ് അനുവദിച്ചുകിട്ടാൻ മൂന്നുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി സിനിയും വീട്ടുകാരും ആവശ്യപ്പെട്ടത് ആറുമാസത്തോളം എടുത്തു ഡൈവോഴ്സ് അനുവദിച്ചുകിട്ടാൻ എല്ലാം കഴിഞ്ഞ് വീട്ടിലെത്തി മുറിയിൽ കയറി കിടപ്പായ ജെയിംസിന്റെ അടുത്ത് മേരിക്കുട്ടി ചെന്നു
"എല്ലാം ഒരു ദു സ്വപ്നം കണ്ടതുപോലെ വിചാരിച്ചാ മതിയെടാ മക്കളേ" "നമുക്കിനി കുടുംബത്തിൽ പിറന്ന നല്ലൊരു കൊച്ചിനെ കണ്ടുപിടിക്കണം"
" പഠിപ്പും പത്രാസും പണവും ഇല്ലെങ്കിലും നേരും നെറിയുമുള്ള ഒന്നിനെ "
"അമ്മച്ചിയും അപ്പച്ചനും ദയവു ചെയ്തു ഇനി എനിക്കു വേണ്ടി കല്യാണം ആലോചിക്കരുത് " ജയിംസ് ദേഷ്യത്തിൽ പറഞ്ഞു
" മോനെ നിന്റെ മനസിന്റെ പ്രയാസം എനിക്കറിയാം" "എന്നുവെച്ച് നിനക്കൊരു ജീവിതം വേണ്ടായോ" "ആകെക്കൂടി ഞങ്ങൾക്ക് നീ ഒരുത്തൻ മാത്രമല്ലേയുള്ളൂ " "നിനക്കൊരു കുടുംബമായി കണ്ടേച്ച് മരിച്ചില്ലെങ്കിൽ ഞങ്ങളുടെ ആത്മാവിന് പോലും സമാധാനം കിട്ടത്തില്ല " "ദയവ്ചെയ്ത് നിങ്ങളെനിക്കിനികല്യാണം ആലോചിക്കരുത് "
"എനിക്ക് കുറച്ച് മനസ്സമാധാനം വേണം"
ജയിംസ് സംസാരം അവസാനിപ്പിച്ച് സിറ്റൗട്ടിലേക്ക് പോയി പിറ്റേദിവസം ജയിംസ് എവിടേക്കോ പോകാനായി രാവിലെ തന്നെ ഒരുങ്ങുന്നത് കണ്ട കുഞ്ഞുമോൻ കാര്യം തിരക്കി
"എനിക്കു നമ്മുടെ വട്ടപ്പള്ളി അച്ഛനെ ഒന്നു കാണണം"
"എന്താടാ കാര്യം"
"അത് വന്നിട്ട് പറയാം"
"ഞാൻ ചില തീരുമാനങ്ങൾ എടുത്തു "
"ചില കാര്യങ്ങൾ അച്ഛനുമായൊന്ന് സംസാരിക്കാനുണ്ട് "
അതും പറഞ്ഞ് ജയിംസ് കുട്ടി ബൈക്കിൽ കയറി പോയി
"എന്റെ അന്തോണീസു പുണ്യാളാ ഇവനിതെന്ത് ഭാവിച്ചാ "
"അച്ചൻ പട്ടത്തിനു പോവാൻ വല്ലോമാണോ ചെറുക്കന്റെ തീരുമാനം " മേരിക്കുട്ടി വ്യാകുലപ്പെട്ടു
"അങ്ങനൊരു തോന്നൽ അവനുണ്ടായാലും കുറ്റം പറയാൻ പറ്റില്ല മേരിയെ "
"അതു പോലെയായിരുന്നല്ലോ അവന്റെ അനുഭവം "
"അത്രക്ക് അപമാനം അവൻ സഹിച്ചില്ലേ " കുഞ്ഞുമോൻ സങ്കടത്തോടെ പറഞ്ഞു വൈകുന്നേരത്തോടെയാണ് ജയിംസ് കുട്ടി തിരിച്ചെത്തിയത് എത്തിയപാടെ മേരിക്കുട്ടി കരച്ചിലും പിഴിച്ചിലും ആയി അവന്റെ മുറിയിലേക്ക് ചെന്നു
"എടാ മോനേ ഇങ്ങനൊക്കെ ഉണ്ടായി എന്നു കരുതി നീ ഇങ്ങനത്ത തീരുമാനമൊന്നും എടുക്കരുത്"
"നീ അച്ചൻ പട്ടത്തിനു പോയാൽ ഈ കുടുംബം അന്യം നിന്നു പോകത്തില്ലായോ "
"നമുക്ക് എവുടുന്നെങ്കിലും കുടുംബത്തിൽ പിറന്ന ഒരു കൊച്ചിനെ കണ്ടു പിടിക്കാമെടാ മോനെ "
"അമ്മച്ചി ഇനി ഒറ്റ അക്ഷരം മിണ്ടരുത്
"ഞാൻ എല്ലാം തീരുമാനിച്ച് കഴിഞ്ഞു "
"ഇനി ഒരു മാറ്റവുമില്ല"
"നാളെ നിങ്ങൾ രണ്ടാളൂടി അച്ചനെ ഒന്നു പോയി കാണണം"
"അച്ചൻ എല്ലാം പറഞ്ഞ് മനസ്സിലാക്കിത്തരും " ഇതും പറഞ്ഞ് ജയിംസൂട്ടി മുറിയിൽ കയറി കിടന്നു
വളരെ വിഷമത്തോടെയാണ് കുഞ്ഞുമോനും മേരിയും ഫാദർ തോമസ്സ് വട്ടപ്പള്ളിയെ കാണാനെത്തിയത്
"ജയിംസൂട്ടി ഇന്നലെ ഇവിടെ വന്ന് ചില കാര്യങ്ങൾ ഒക്കെപ്പറഞ്ഞു "
എന്താ നിങ്ങളുടെ അഭിപ്രായം " ഫാദർ ചോദിച്ചു
"അച്ചോ മൂത്തവനെ കർത്താവ് നേരത്തെ അങ്ങ് വിളിച്ചു "
"ഇവന്റെ ഒരു കൊച്ചിനെ ഏലും കളിപ്പിക്കണമെന്ന് ഞങ്ങൾക്കാഗ്രഹം ഇല്ലാണ്ടിരിക്കുമോ"
"അതു കൊണ്ട് അച്ചൻ എങ്ങനെയെങ്കിലും അവനെ പറഞ്ഞു മനസ്സിലാക്കി ഇതിൽനിന്നു പിന്തിരിപ്പിക്കണം"
"അവൻ പള്ളീലച്ചൻ ആകുന്നതിനോട് ഞങ്ങൾക്ക് ഒട്ടും താൽപര്യമില്ല "
"ഹ ഹ ഹ "
പള്ളീലച്ചനാകാനൊന്നുമല്ല അവൻ എന്നെ വന്നു കണ്ടത് ചിരിച്ച് കൊണ്ട് ഫാദർ പറഞ്ഞു.
"ഇവിടുത്തെ ഓർഫനേജിലെ ഒരു കുട്ടിയുടെ ആലോചന കുറച്ച് നാൾക്ക് മുൻപ് പത്രത്തിൽ കൊടുത്തിരുന്നു"
"പാവം കുട്ടിയാ"
"ഡിഗ്രി വരെ പഠിച്ചിട്ടുണ്ട് "
"പക്ഷെ സംസാരശേഷി ഇല്ല"
"അവന് ഈ ആലോചന താൽപര്യമാണെന്ന് പറഞ്ഞു "
"എന്താ നിങ്ങളുടെ അഭിപ്രായം "
"അതച്ചോ മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയെ എങ്ങനാ "
മേരിക്കുട്ടി തന്റെ താൽപര്യമില്ലായ്മ അറിയിച്ചു
"മിണ്ടുന്ന രണ്ട് പെൺകുട്ടികളെ നിങ്ങൾ കണ്ടെത്തിയിട്ട് ഒടുക്കം എന്തായി"
"സംസാരിക്കാൻ കഴിവില്ലെങ്കിലും നിമ്മി മോൾ മിടുക്കിയാ"
" ഒരു കാര്യത്തിനും അവളെ മാറ്റിനിർത്തണ്ടാ "
"ജയിംസിനേയും നിങ്ങളേയും അവൾ നന്നായി നോക്കും"
"ശരിയാ അച്ഛാ ഒരു കുറവുമില്ലാത്ത രണ്ടെണ്ണം വന്നിട്ട് കിട്ടിയത് അപമാനവും കണ്ണീരുമാ"
"അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ "
"ഞങ്ങൾക്കും സമ്മതമാ അല്ലിയോടി മേരിയെ "
"അങ്ങനെ മൂന്നാമത്തെ പെൺകുട്ടിയായ നിമ്മിക്കുട്ടി ജയിംസൂട്ടിയെ
സ്നേഹിക്കുന്ന അപ്പനേം അമ്മേം നോക്കുന്ന നല്ല മരുമോളായി മാന്തറവീട് സ്നേഹസമ്പന്നമാക്കി "
"ഇനി ഒരു മാറ്റവുമില്ല"
"നാളെ നിങ്ങൾ രണ്ടാളൂടി അച്ചനെ ഒന്നു പോയി കാണണം"
"അച്ചൻ എല്ലാം പറഞ്ഞ് മനസ്സിലാക്കിത്തരും " ഇതും പറഞ്ഞ് ജയിംസൂട്ടി മുറിയിൽ കയറി കിടന്നു
വളരെ വിഷമത്തോടെയാണ് കുഞ്ഞുമോനും മേരിയും ഫാദർ തോമസ്സ് വട്ടപ്പള്ളിയെ കാണാനെത്തിയത്
"ജയിംസൂട്ടി ഇന്നലെ ഇവിടെ വന്ന് ചില കാര്യങ്ങൾ ഒക്കെപ്പറഞ്ഞു "
എന്താ നിങ്ങളുടെ അഭിപ്രായം " ഫാദർ ചോദിച്ചു
"അച്ചോ മൂത്തവനെ കർത്താവ് നേരത്തെ അങ്ങ് വിളിച്ചു "
"ഇവന്റെ ഒരു കൊച്ചിനെ ഏലും കളിപ്പിക്കണമെന്ന് ഞങ്ങൾക്കാഗ്രഹം ഇല്ലാണ്ടിരിക്കുമോ"
"അതു കൊണ്ട് അച്ചൻ എങ്ങനെയെങ്കിലും അവനെ പറഞ്ഞു മനസ്സിലാക്കി ഇതിൽനിന്നു പിന്തിരിപ്പിക്കണം"
"അവൻ പള്ളീലച്ചൻ ആകുന്നതിനോട് ഞങ്ങൾക്ക് ഒട്ടും താൽപര്യമില്ല "
"ഹ ഹ ഹ "
പള്ളീലച്ചനാകാനൊന്നുമല്ല അവൻ എന്നെ വന്നു കണ്ടത് ചിരിച്ച് കൊണ്ട് ഫാദർ പറഞ്ഞു.
"ഇവിടുത്തെ ഓർഫനേജിലെ ഒരു കുട്ടിയുടെ ആലോചന കുറച്ച് നാൾക്ക് മുൻപ് പത്രത്തിൽ കൊടുത്തിരുന്നു"
"പാവം കുട്ടിയാ"
"ഡിഗ്രി വരെ പഠിച്ചിട്ടുണ്ട് "
"പക്ഷെ സംസാരശേഷി ഇല്ല"
"അവന് ഈ ആലോചന താൽപര്യമാണെന്ന് പറഞ്ഞു "
"എന്താ നിങ്ങളുടെ അഭിപ്രായം "
"അതച്ചോ മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയെ എങ്ങനാ "
മേരിക്കുട്ടി തന്റെ താൽപര്യമില്ലായ്മ അറിയിച്ചു
"മിണ്ടുന്ന രണ്ട് പെൺകുട്ടികളെ നിങ്ങൾ കണ്ടെത്തിയിട്ട് ഒടുക്കം എന്തായി"
"സംസാരിക്കാൻ കഴിവില്ലെങ്കിലും നിമ്മി മോൾ മിടുക്കിയാ"
" ഒരു കാര്യത്തിനും അവളെ മാറ്റിനിർത്തണ്ടാ "
"ജയിംസിനേയും നിങ്ങളേയും അവൾ നന്നായി നോക്കും"
"ശരിയാ അച്ഛാ ഒരു കുറവുമില്ലാത്ത രണ്ടെണ്ണം വന്നിട്ട് കിട്ടിയത് അപമാനവും കണ്ണീരുമാ"
"അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ "
"ഞങ്ങൾക്കും സമ്മതമാ അല്ലിയോടി മേരിയെ "
"അങ്ങനെ മൂന്നാമത്തെ പെൺകുട്ടിയായ നിമ്മിക്കുട്ടി ജയിംസൂട്ടിയെ
സ്നേഹിക്കുന്ന അപ്പനേം അമ്മേം നോക്കുന്ന നല്ല മരുമോളായി മാന്തറവീട് സ്നേഹസമ്പന്നമാക്കി "
Appus

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക