Slider

കഥ - കിരാതം (ഭാഗം-1)

0

ഉദയ്‌പൂർ റെയിവേ സ്റ്റേഷൻസമയം വൈകുന്നേരം ആറു മണി.
കുറച്ചു സമയം മുൻപ് വന്ന വണ്ടിയിലാണ് അയാൾ ആ സ്റ്റേഷനിൽ ഇറങ്ങിയത്. പ്ലാറ്റ് ഫോമിലെ ചാരു ബെഞ്ചിൽ ഇരുന്നതിനു ശേഷം
ചുറ്റുമൊന്ന് കണ്ണോടിച്ചയാൾ.
നല്ല ഉയരമുള്ള ശരീരത്തിനുടമയായ അയാളുടെ കണ്ണുകൾ ഉപ്പന്റെ പോലെ നന്നായി ചുവന്നിരുന്നു.ഇടത്തെ കൈത്തണ്ടയിൽ ഒരു വലിയ മുറിവുണങ്ങിയ പാട്. കാഴ്ച്ചയിൽ ഒരു മുപ്പത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കും.
കുറച്ചു സമയം അവിടെ ഇരുന്നതിനു ശേഷം
അയാൾ പതുക്കെ പുറത്തേക്കു നടന്നു. പകലിനു ദൈർഘ്യം കുറഞ്ഞ ദിവസങ്ങളിൽ ഒന്നായിരുന്നത്. നഗരം വൈദ്യുതി വിളക്കിന്റെ ഭംഗിയിൽ ഒരു നവോഢയെ പോലേ ശോഭിച്ചു.
മുന്നിൽ തിരക്കേറിയ ദേശിയ പാത. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു.
ഒരു ലക്ഷ്യമില്ലാത്തവനെ പോലെ അയാൾ ആ തെരുവോരത്തങ്ങനെ നിന്നു.
ദൂരെ ദീപാലംകൃതമായ ഉദയ്പൂർ കൊട്ടാരം കാണാം. മനോഹരമായൊരു കാഴ്ച്ചയായിരുന്നത്.
കുറച്ചു സമയങ്ങൾക്കു ശേഷം പാതയോരം ചേർന്ന് അയാൾ നടക്കാൻ തുടങ്ങി.
പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാത്ത സഞ്ചാരമാണ് അതെന്ന് ഊഹിക്കാനാവും.
നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ചു മാറിയൊരു സ്ഥലത്തേക്ക് അയാൾ എത്തി ചേർന്നു. ഇപ്പോൾ കൊട്ടാരം കുറേക്കൂടി വ്യക്തമായി കാണാം.
പാതയോരത്തായി വഴിവാണിഭക്കാർ കൂട്ടമായി താമസിക്കുന്ന ടെന്റുകൾ
കാണാമായിരുന്നു.അത്തരത്തിൽ പെട്ട ഒരുപാടു കുടുംബങ്ങൾ അങ്ങനെ വഴിയോരത്ത് ടെന്റെ് കെട്ടി താമസിക്കുന്നുണ്ട്.പെട്ടന്നാണ് അതിലൊന്നിൽ നിന്നും ഒരു അഞ്ച് വയസ്സു പ്രായം തോന്നുന്ന പെൺകുട്ടി ഓടിയിറങ്ങി അയാളുടെ സമീപത്തു കൂടി പോയത്.
അവൾ നടക്കുമ്പോൾ കാലിലെ കൊലുസിൽ നിന്നും ശബ്ദമുയരുന്നുണ്ടായിരുന്നു. ഓമനത്തം തുളുമ്പുന്ന ആ മുഖത്തേക്ക് വീണു കിടക്കുന്ന
എണ്ണമയം കലരാത്ത മുടി അവളുടെ മാറ്റ്
 കൂട്ടിയിരുന്നു.
ആ പെൺകുട്ടി പോകുന്നതു നോക്കി അയാൾ നിന്നു. കുറച്ചപ്പുറത്തുള്ള കടയുടെ മുൻപിൽ എത്തിയ അവൾ അവിടെ നിന്നും എന്തോ വാങ്ങുന്നത് കണ്ട് , ഒന്നാലോചിച്ച ശേഷം അയാൾ പെൺകുട്ടി നിൽക്കുന്ന ദിശയിലേക്ക് തിരിച്ചു നടന്നു.
സാധനം വാങ്ങി ആ കുട്ടി തിരികെ വരുന്നത് കണ്ട് വഴിയിൽ വെളിച്ചം കുറഞ്ഞ ഭാഗത്തയാൾ നിന്നു. രണ്ടു കെട്ടിടങ്ങൾക്കിടയിലൂടെ പുറകിലേക്ക് ഒരു വഴിയുണ്ടായിരുന്നു അയാൾ നിന്നതിനു സമീപം. അവിടേക്ക് ഇരുട്ട് ഘനീഭവിച്ചു കിടക്കുകയായിരുന്നു.

ആ പെൺകുട്ടി സമീപത്തേക്കെത്തും തോറും
അയാളുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി.
അടുത്തെത്തിയതും ,സമീപത്താരുമില്ലെന്ന് ഉറപ്പുവരുത്തിയ അയാൾ ഒരു നിമിഷാർദ്ധം കൊണ്ട് അവളെ വാരിയെടുത്ത് കെട്ടിടത്തിന്റെ
പുറകിലേക്കോടി.
ശബ്ദമുണ്ടാക്കാതിരിക്കാൻ അവളുടെ വായും മൂക്കും കൂടി അയാൾ അടച്ചുപിടിച്ചിരുന്നു.
കൈ ചുരുട്ടി അവൾ അയാളുടെ പുറത്തിടിക്കുന്നുണ്ടായിരുന്നു. പാദസരത്തിന്റെ കിലുക്കം വല്ലാതെ ഉയർന്നു.
ആ കെട്ടിടത്തിന്റെ പുറകു വശം വിജനമായിരുന്നു.വെറും മണ്ണിൽ അയാൾ അവളെ കിടത്തി. ഒരു കൈകൊണ്ട് ആ പിഞ്ചു ദേഹം മറച്ചിരുന്ന ഫ്രോക്ക് വലിച്ചു കീറി. ശ്വാസം
മുട്ടി അവൾ കിതക്കുന്നുണ്ടായിരുന്നു. ഭീമാകാര-
മായ ആ ശരീരം പിഞ്ചു മേനിയിലേക്കമർന്നു.
കുറച്ചു സമയങ്ങൾക്കു ശേഷം ആ കുട്ടിയുടെ ചലനം നിലച്ചു. ക്രൂരമായ സംതൃപ്തിയോടെ അയാൾ പതുക്കെ ആ ദേഹത്തു നിന്നെണിറ്റു. വസ്ത്രം നേരെ ആക്കിയതിനു ശേഷം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.
തിളങ്ങുന്ന സിഗരറ്റിന്റെ ചുവന്ന അഗ്രം അയാൾ ആ പെൺകുട്ടിയുടെ നഗ്നമായ വയറിൽ ഒരു തരം ക്രൂരതയോടെ കുത്തി രസിച്ചു. ചേതനയറ്റ ആ ശരീരത്തിൽ വൃത്താകൃതിയിൽ പൊള്ളിയ പാടുകൾ നിറഞ്ഞു.
നാലുപാടും നോക്കിയ ശേഷം അയാൾ അവിടെ നിന്നെണീറ്റ് റോഡരികിലേക്ക് വന്നു.
റോഡു മുറിച്ചു കടക്കാൻ വേണ്ടി നിരത്തിലേക്ക്
ഇറങ്ങി,കാൽഭാഗത്തോളം പിന്നിട്ടിപ്പോഴാണ് ഒരു
ട്രക്ക് അമിതവേഗതയിൽ വരുന്നത് കണ്ടത്.
ഒഴിഞ്ഞു മാറാൻ സമയം കിട്ടും മുൻപേ ട്രക്ക്
അയാളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. പിന്നിലെ ടയർ
അയാളുടെ കാലുകളിൽ കൂടി കയറിയിറങ്ങി.ഒരു നിലവിളി അവിടെ മുഴങ്ങി. ചോരയിൽ കുളിച്ച അയാൾ പിടക്കുന്നുണ്ടായിരുന്നു. ആളുകൾ
ഓടി കൂടുമ്പോഴേക്കും ആ ചലനം നിലച്ചു.
★★★★★★★ ★★★★★★★
അഞ്ച് വർഷങ്ങൾക്കു ശേഷം.
ഉദയപ്പൂർ നഗരത്തിൽ നിന്നും തൊണ്ണൂറ് കിലോമീറ്റർ അകലെയുള്ള 'പാട്യ'എന്ന ഗ്രാമം.
സമയം പുലർച്ച അഞ്ചു മണി.
അന്തരീക്ഷത്തിന് നല്ല തണുപ്പ്.
താഴ്വാരങ്ങളിലെ കൃഷിയിടത്തിൽ പീത വർണ്ണത്തിൽ പൂത്ത് നിൽക്കുന്ന കടുകപാടങ്ങളിലേക്ക് നീഹാര ബിന്ദുക്കൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു.
മുഖത്തേക്ക് ഒരു തീഗോളം വന്നു വീണതു
പോലെ അനുഭവപ്പെട്ടപ്പോഴാണ് രേണു കിടക്കയിൽ നിന്നും ഞെട്ടിയുണർന്നത്. കട്ടിലിനു
എതിർ വശത്തുള്ള കണ്ണാടിയിൽ തന്റെ മുഖം പ്രതിബിംബിക്കുന്നത് കണ്ടപ്പോൾ ഒരു തരം
മരവിപ്പു തോന്നി.
കഴിഞ്ഞ അഞ്ചു വർഷമായി തന്റെ മുഖം കാണുമ്പോൾ തനിക്കു തന്നെ ഭയം തോന്നുന്നു.
ഒരിക്കൽ നോക്കുന്ന ഒരാൾ പിന്നീടൊരിക്കലും ഈ മുഖത്തേക്ക് നോക്കില്ല.മുഖത്തിന്റെ ഒരു
വശം പൊള്ളലേറ്റ് ഉണങ്ങിയ പാട്.ഇടതു കണ്ണിന്റെ ഭാഗത്ത് ഒരു കുഴി മാത്രം..!!
(തുടരും)

By: 
ശരത് മംഗലത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo