ദു:ഖം മാത്രം വിധിക്കപ്പെട്ടവർക്ക് സന്തോഷം പാടില്ല
അയാൾക്ക് അതൊരു തിരിച്ചറിവായിരുന്നു.
അടുത്ത ദിവസം രാവിലെ ടൂട്ടോറിയലിലേക്ക് വന്ന അയാളോട് കൂട്ടുകാരൻ
നീ എന്തിനാ ഫൗസിയയ്ക്ക് ഗ്രീറ്റിംഗ്സും മിഠായിയും വാങ്ങി നൽകിയത്
അവൾ നിന്റെ ആരാ അവർ നിന്റെ ആരാ
ആ സ്ത്രീ എന്നോട് ചോദിച്ചു . ഞാൻ നീയാണ് വാങ്ങി കൊടുത്തതെന്ന് പറഞ്ഞു.
ഒരു കുഞ്ഞിന്റെ ആഗ്രഹം അതിന് സാധിച്ച് കൊടുത്തത് ഇത്ര വലിയ തെറ്റാണോ.
പക്ഷേ അവിടെ അർത്ഥങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
വൈകുന്നേരത്തെ ചീട്ടുകളി ചർച്ചയിൽ വിഷയം.
കളിയാക്കൽ പരിഹാസം
ഫൗസിയയുടെ ഉമ്മയുമായി വരെ ആരോപണം.
എനിക്കിനി ഇവിടെ തുടരാൻ താൽപ്പര്യമില്ല എന്നു പറഞ്ഞ അയാൾ അവിടെ നിന്നും ഇങ്ങിപ്പോയി.
മനസ്സു നിറയെ സങ്കടവും, ദേഷ്യവും ഒക്കെ ആയിരുന്നു
ഒപ്പം വാശിയും
സ്കൂളിന്റെ അടുത്തായി അയാൾ മറ്റൊരു ടൂട്ടോറിയൽ സ്ഥാപനം തുടങ്ങി.
സ്കൂളുമായും നല്ല ബന്ധം ആയിരുന്നു
പുതിയ സ്ഥാപനത്തിലേയ്ക്ക് ധാരാളം കുട്ടികൾ വന്നു.
ഫൗസിയ ഒഴികെ
അവിടെ ഇൻറർവെൽ ടൈമിൽ അവൾ കൂട്ടുകാരോടൊപ്പം വന്നു.
സർ ഉമ്മ സമ്മതിക്കുന്നില്ല വരാൻ അതാ
സാരമില്ല മോളേ അയാൾ അവളെ ആശ്വസിപ്പിച്ചു.
ദിവസങ്ങൾ പലത് കഴിഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് സകൂ ളിലേയ്ക്ക് ചെന്നപ്പോൾ അന്ന് അവിടെ അധ്യാപകർ കുറവായിരുന്നു.
ഹെഡ്മിസ്ട്രസ്സ് അവനോട് ചോദിച്ചു
ടീച്ചേഴ്സ് കുറവാണ് ഒരു മണിക്കൂർ ക്ലാസ്സ് എടുക്കാമോ.
ടീച്ചർ അത് പിന്നെ
പേടിക്കണ്ട ഞങ്ങളുടെ ടീച്ചിംഗ് മാനുവലിൽ പറയുന്നുണ്ട് അധ്യാപകർ ഇല്ലാത്ത സമയത്ത് സ്കൂളിനോട് താൽപര്യമുള്ള വിദ്യാഭ്യാസമുള്ളവർ ഉണ്ടെങ്കിൽ അവർക്ക് ക്ലാസെടുക്കാം
അയാൾ കാസിലേയ്ക്ക് പോയി വീണ്ടും
ഫൗസിയ ഉൾപ്പെടുന്ന കാസ്സിൽ പഠിപ്പിക്കാൻ ഒരവസരം. തന്റെ പ്രിയപ്പെട്ട സർ ക്ലാസിലേയ്ക്ക് വന്നതിന്റെ സന്തോഷം .
ആ കുഞ്ഞ് മനസ് വീണ്ടും അതിയായി സന്തോഷിച്ച ദിവസം
സർ നാളെ നബിദിനമാണ് വീട്ടിലേക്ക് വരുമോ
നോക്കാം.
ഹെഡ്മാസ്റ്ററിന് അൽഭുതം ആയിരുന്നു. എങ്ങനെയാ കുട്ടികളെ ഇത്രേം നിശബ്ദ്ദമായി ഇരുത്താൻ സാധിച്ചത്.
അയാൾ ഒന്നു ചിരിച്ചു.
.....................................
വൈകുന്നേരത്തെ ട്യൂഷൻ കഴിഞ്ഞ് ഹോം ട്യൂഷനു പോയി 6 മണിയായപ്പോൾ തിരിച്ച്
വരുകയായിരുന്നു. സ്കൂളിന്റെ മുന്നിൽ എത്തിയപ്പോൾ അയാൾക്ക് മുന്നിലൂടെ ഉച്ചത്തിൽ ചിലച്ച് കൊണ്ട് ഒരു വാവൽ (വവ്വാൽ )
പറന്നു ചെന്ന് സ്കൂളിന് മുന്നിലായുള്ള വൈദ്യുതി പോസ്റ്റിലെ ലൈനിൽ ചെന്ന് തൂങ്ങി
ഒന്നു ചിറകടിച്ചു.
ഉച്ചത്തിൽ ഉള്ളൊരു പൊട്ടിത്തെറി
കീ കീ കീ കീ കീ ..... ക കീ ...
അത് കിടന്ന് പിടഞ്ഞ് കരയുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു അയാൾക്ക്
ക്.... കി ....... ക്........ കീ .....
പതിയെ ആ ശബ്ദ്ദം നേരത്തതായി വന്നു അവസാന ശ്വാസം വലിച്ച് നിശ്ഛലമാകുന്നത് നോക്കി നിന്ന അയാൾ
ദു:ഖത്തോടെ വീട്ടിലേയ്ക്ക് നടന്നു.
വീട്ടിൽ എത്തിയ അയാൾ
അമ്മേ അൽപം കട്ടൻ ചായ ഇട്ടേ വല്ലാതെ തല വേദനിക്കുന്നു ഇതും പറഞ്ഞ്
കട്ടിലിലേയ്ക്ക് ചെന്ന് കിടന്നു.
മനസ്സിനെന്തൊ ഒരു വല്ലാത്ത ടെൻഷൻ
അകലെ നിന്നും ഒരു ആമ്പുലൻസിന്റെ സൈറൻ
നാട്ടിലൊന്നും ആമ്പുലൻസ് ഇല്ല.
പിന്നിപ്പൊ ഇതെന്താണാവോ
അല്ല ആമ്പുലൻസ് അല്ല
കൂടെ ഒരു ണിം ണിം ണിം മണിയടി ശബദ്ദവും ഉണ്ട്
ഫയർഫോഴ്സിന്റെ വാഹനം
എത്ര ദൂരത്ത് നിന്നും കേൾക്കാം
ആദ്യായിട്ടാണ് അത്തരം ഒരു ശബ്ദം കേൾക്കുന്നത് . ആദ്യായിട്ടാണ് അവിടേക്ക് ഒരു ഫയർഫോഴ്സ് വാഹനം വരുന്നത് അതാണ് ശരി.
മോനേ
ദാ കട്ടൻ ചായ
മണിയടി ശബ്ദത്തിന്റെ ദൂരം കുറയുന്നതായി തോന്നിയിട്ടാകണം അമ്മ അവനോട് ചോദിച്ചു.
മോനേ ഫയർഫോഴ്സ് ആണെന്ന് തോന്നുന്നു
എവിടേലും വല്ല തീയോ മറ്റോ പിടിച്ചോ
നീ എന്തേലും അറിഞ്ഞോ
അപ്പോൾ വന്നതുകൊണ്ടാകും അമ്മ അങ്ങനെ ചോദിച്ചത്.
ഇല്ലമ്മേ ഞാനറിഞ്ഞില്ല. അയാൾ മറുപടി പറഞ്ഞു.
അയാൾക്ക് അതൊരു തിരിച്ചറിവായിരുന്നു.
അടുത്ത ദിവസം രാവിലെ ടൂട്ടോറിയലിലേക്ക് വന്ന അയാളോട് കൂട്ടുകാരൻ
നീ എന്തിനാ ഫൗസിയയ്ക്ക് ഗ്രീറ്റിംഗ്സും മിഠായിയും വാങ്ങി നൽകിയത്
അവൾ നിന്റെ ആരാ അവർ നിന്റെ ആരാ
ആ സ്ത്രീ എന്നോട് ചോദിച്ചു . ഞാൻ നീയാണ് വാങ്ങി കൊടുത്തതെന്ന് പറഞ്ഞു.
ഒരു കുഞ്ഞിന്റെ ആഗ്രഹം അതിന് സാധിച്ച് കൊടുത്തത് ഇത്ര വലിയ തെറ്റാണോ.
പക്ഷേ അവിടെ അർത്ഥങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
വൈകുന്നേരത്തെ ചീട്ടുകളി ചർച്ചയിൽ വിഷയം.
കളിയാക്കൽ പരിഹാസം
ഫൗസിയയുടെ ഉമ്മയുമായി വരെ ആരോപണം.
എനിക്കിനി ഇവിടെ തുടരാൻ താൽപ്പര്യമില്ല എന്നു പറഞ്ഞ അയാൾ അവിടെ നിന്നും ഇങ്ങിപ്പോയി.
മനസ്സു നിറയെ സങ്കടവും, ദേഷ്യവും ഒക്കെ ആയിരുന്നു
ഒപ്പം വാശിയും
സ്കൂളിന്റെ അടുത്തായി അയാൾ മറ്റൊരു ടൂട്ടോറിയൽ സ്ഥാപനം തുടങ്ങി.
സ്കൂളുമായും നല്ല ബന്ധം ആയിരുന്നു
പുതിയ സ്ഥാപനത്തിലേയ്ക്ക് ധാരാളം കുട്ടികൾ വന്നു.
ഫൗസിയ ഒഴികെ
അവിടെ ഇൻറർവെൽ ടൈമിൽ അവൾ കൂട്ടുകാരോടൊപ്പം വന്നു.
സർ ഉമ്മ സമ്മതിക്കുന്നില്ല വരാൻ അതാ
സാരമില്ല മോളേ അയാൾ അവളെ ആശ്വസിപ്പിച്ചു.
ദിവസങ്ങൾ പലത് കഴിഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് സകൂ ളിലേയ്ക്ക് ചെന്നപ്പോൾ അന്ന് അവിടെ അധ്യാപകർ കുറവായിരുന്നു.
ഹെഡ്മിസ്ട്രസ്സ് അവനോട് ചോദിച്ചു
ടീച്ചേഴ്സ് കുറവാണ് ഒരു മണിക്കൂർ ക്ലാസ്സ് എടുക്കാമോ.
ടീച്ചർ അത് പിന്നെ
പേടിക്കണ്ട ഞങ്ങളുടെ ടീച്ചിംഗ് മാനുവലിൽ പറയുന്നുണ്ട് അധ്യാപകർ ഇല്ലാത്ത സമയത്ത് സ്കൂളിനോട് താൽപര്യമുള്ള വിദ്യാഭ്യാസമുള്ളവർ ഉണ്ടെങ്കിൽ അവർക്ക് ക്ലാസെടുക്കാം
അയാൾ കാസിലേയ്ക്ക് പോയി വീണ്ടും
ഫൗസിയ ഉൾപ്പെടുന്ന കാസ്സിൽ പഠിപ്പിക്കാൻ ഒരവസരം. തന്റെ പ്രിയപ്പെട്ട സർ ക്ലാസിലേയ്ക്ക് വന്നതിന്റെ സന്തോഷം .
ആ കുഞ്ഞ് മനസ് വീണ്ടും അതിയായി സന്തോഷിച്ച ദിവസം
സർ നാളെ നബിദിനമാണ് വീട്ടിലേക്ക് വരുമോ
നോക്കാം.
ഹെഡ്മാസ്റ്ററിന് അൽഭുതം ആയിരുന്നു. എങ്ങനെയാ കുട്ടികളെ ഇത്രേം നിശബ്ദ്ദമായി ഇരുത്താൻ സാധിച്ചത്.
അയാൾ ഒന്നു ചിരിച്ചു.
.....................................
വൈകുന്നേരത്തെ ട്യൂഷൻ കഴിഞ്ഞ് ഹോം ട്യൂഷനു പോയി 6 മണിയായപ്പോൾ തിരിച്ച്
വരുകയായിരുന്നു. സ്കൂളിന്റെ മുന്നിൽ എത്തിയപ്പോൾ അയാൾക്ക് മുന്നിലൂടെ ഉച്ചത്തിൽ ചിലച്ച് കൊണ്ട് ഒരു വാവൽ (വവ്വാൽ )
പറന്നു ചെന്ന് സ്കൂളിന് മുന്നിലായുള്ള വൈദ്യുതി പോസ്റ്റിലെ ലൈനിൽ ചെന്ന് തൂങ്ങി
ഒന്നു ചിറകടിച്ചു.
ഉച്ചത്തിൽ ഉള്ളൊരു പൊട്ടിത്തെറി
കീ കീ കീ കീ കീ ..... ക കീ ...
അത് കിടന്ന് പിടഞ്ഞ് കരയുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു അയാൾക്ക്
ക്.... കി ....... ക്........ കീ .....
പതിയെ ആ ശബ്ദ്ദം നേരത്തതായി വന്നു അവസാന ശ്വാസം വലിച്ച് നിശ്ഛലമാകുന്നത് നോക്കി നിന്ന അയാൾ
ദു:ഖത്തോടെ വീട്ടിലേയ്ക്ക് നടന്നു.
വീട്ടിൽ എത്തിയ അയാൾ
അമ്മേ അൽപം കട്ടൻ ചായ ഇട്ടേ വല്ലാതെ തല വേദനിക്കുന്നു ഇതും പറഞ്ഞ്
കട്ടിലിലേയ്ക്ക് ചെന്ന് കിടന്നു.
മനസ്സിനെന്തൊ ഒരു വല്ലാത്ത ടെൻഷൻ
അകലെ നിന്നും ഒരു ആമ്പുലൻസിന്റെ സൈറൻ
നാട്ടിലൊന്നും ആമ്പുലൻസ് ഇല്ല.
പിന്നിപ്പൊ ഇതെന്താണാവോ
അല്ല ആമ്പുലൻസ് അല്ല
കൂടെ ഒരു ണിം ണിം ണിം മണിയടി ശബദ്ദവും ഉണ്ട്
ഫയർഫോഴ്സിന്റെ വാഹനം
എത്ര ദൂരത്ത് നിന്നും കേൾക്കാം
ആദ്യായിട്ടാണ് അത്തരം ഒരു ശബ്ദം കേൾക്കുന്നത് . ആദ്യായിട്ടാണ് അവിടേക്ക് ഒരു ഫയർഫോഴ്സ് വാഹനം വരുന്നത് അതാണ് ശരി.
മോനേ
ദാ കട്ടൻ ചായ
മണിയടി ശബ്ദത്തിന്റെ ദൂരം കുറയുന്നതായി തോന്നിയിട്ടാകണം അമ്മ അവനോട് ചോദിച്ചു.
മോനേ ഫയർഫോഴ്സ് ആണെന്ന് തോന്നുന്നു
എവിടേലും വല്ല തീയോ മറ്റോ പിടിച്ചോ
നീ എന്തേലും അറിഞ്ഞോ
അപ്പോൾ വന്നതുകൊണ്ടാകും അമ്മ അങ്ങനെ ചോദിച്ചത്.
ഇല്ലമ്മേ ഞാനറിഞ്ഞില്ല. അയാൾ മറുപടി പറഞ്ഞു.
ഉമ്മ....... ഉമ്മ....... അമ്മ അപ്പുറത്തെ വീട്ടിലെ ഉമ്മയെ നീട്ടി വിളിച്ചു
ഓ.......
ഫയർഫോഴ്സ് ആണെന്ന് തോന്നുന്നു വല്ലതും അറിഞ്ഞോ
അപ്പോ അറിഞ്ഞില്ലെ അക്കരെ കാദറിന്റെ മോള് കുത്തിനേം എടുത്ത് കിണറ്റിൽ ചാടിയെന്ന്
ദൈവമേ ഫൗസിയയുടെ ഉമ്മ അപ്പോൾ കുഞ്ഞ്
ഫയർഫോഴ്സ് വാഹനത്തിന്റെ ശബ്ദം അടുത്തുവന്നു ഇല്ലാതായി
മോനേ ഒന്ന് പോയി നോക്കിയിട്ട് വാ അമ്മ അവനോടായി പറഞ്ഞു.
ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് നടന്നു
വയ്യ
ദൈവമേ ഒന്നും വരുത്തരുതേ.
പ്രാർത്ഥനയോടെ അയാൾ മുന്നോട്ട് നടന്നു അപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു പുറത്തും അയാളുടെ മനസിലും
എതിരെ നടന്നു വന്ന ബാലൻ മാമനോടായി അയാൾ ചോദിച്ചു.
വല്ലതും അറിഞ്ഞോ.
6 മണിക്കായിരുന്നു തള്ളയുമായി വഴക്കിട്ടതാ
തള്ള കിണറിന്റെ തൊടിയിൽ പിടിച്ചു നിൽക്കുക ആയിരുന്നു കുഞ്ഞ് മരിച്ചു.
അവൾക്ക് ഒരു പോറൽ പോലുമില്ല.
കഥകൾ പലതും കേട്ടു രഹസ്യക്കാരന്റെ കൂടെ പോകാൻ കുഞ്ഞിനെ കൊന്ന് കിണറ്റിൽ ഇട്ടു അവൾ കിണറ്റിൽ ഇറങ്ങി നിന്നു.
ആദ്യം കണ്ടതും ആ രഹസ്യക്കാരൻ ഓട്ടോക്കാരൻ. അവർക്ക് ഒരു പോറൽ പോലും ഏറ്റില്ല അതും ദുരൂഹം.
ഓ.......
ഫയർഫോഴ്സ് ആണെന്ന് തോന്നുന്നു വല്ലതും അറിഞ്ഞോ
അപ്പോ അറിഞ്ഞില്ലെ അക്കരെ കാദറിന്റെ മോള് കുത്തിനേം എടുത്ത് കിണറ്റിൽ ചാടിയെന്ന്
ദൈവമേ ഫൗസിയയുടെ ഉമ്മ അപ്പോൾ കുഞ്ഞ്
ഫയർഫോഴ്സ് വാഹനത്തിന്റെ ശബ്ദം അടുത്തുവന്നു ഇല്ലാതായി
മോനേ ഒന്ന് പോയി നോക്കിയിട്ട് വാ അമ്മ അവനോടായി പറഞ്ഞു.
ഒന്നും മിണ്ടാതെ അവൻ പുറത്തേക്ക് നടന്നു
വയ്യ
ദൈവമേ ഒന്നും വരുത്തരുതേ.
പ്രാർത്ഥനയോടെ അയാൾ മുന്നോട്ട് നടന്നു അപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു പുറത്തും അയാളുടെ മനസിലും
എതിരെ നടന്നു വന്ന ബാലൻ മാമനോടായി അയാൾ ചോദിച്ചു.
വല്ലതും അറിഞ്ഞോ.
6 മണിക്കായിരുന്നു തള്ളയുമായി വഴക്കിട്ടതാ
തള്ള കിണറിന്റെ തൊടിയിൽ പിടിച്ചു നിൽക്കുക ആയിരുന്നു കുഞ്ഞ് മരിച്ചു.
അവൾക്ക് ഒരു പോറൽ പോലുമില്ല.
കഥകൾ പലതും കേട്ടു രഹസ്യക്കാരന്റെ കൂടെ പോകാൻ കുഞ്ഞിനെ കൊന്ന് കിണറ്റിൽ ഇട്ടു അവൾ കിണറ്റിൽ ഇറങ്ങി നിന്നു.
ആദ്യം കണ്ടതും ആ രഹസ്യക്കാരൻ ഓട്ടോക്കാരൻ. അവർക്ക് ഒരു പോറൽ പോലും ഏറ്റില്ല അതും ദുരൂഹം.
ആകെ ഒരു തളർച്ച അയാളെ ബാധിച്ചിരുന്നു.
തിരികെ നടന്നതും വീട്ടിൽ എത്തിയതും യാന്ത്രികമായിരുന്നു.
6 മണി
പാവം എന്റെ മുന്നിൽ പിടഞ്ഞ് മരിക്കുന്നത് വച്ചാൽ ആയിരുന്നോ
ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി നിന്നപ്പോൾ അവൾ ഫൗസിയ
ഒരിറ്റു ശ്വാസത്തിനായി പിടയുക ആയിരുന്നില്ലെ
ഓരോ കീ.... കീ ശബ്ദവും അവളുടെ നിലവിളി ആയിരുന്നുവോ.
ആ കിണറ്റിൽ കിടന്ന സ്വന്തം ഉമ്മ സ്വയരക്ഷക്കായി തൊടിയിൽ പിടിച്ചു നിന്ന അവർ ആ കുഞ്ഞിനെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കായിരുന്നില്ലെ .ഇന്ന് മറ്റൊരുത്തന്റെ കൂടെ ഫൗസിയയുടെ ഉമ്മ ജീവിക്കുന്നു. സ്വന്തം സുഖത്തിനായി നൊന്ത് പ്രസവിച്ച മകളെ കൊല്ലണമായിരുന്നോ.
തിരികെ നടന്നതും വീട്ടിൽ എത്തിയതും യാന്ത്രികമായിരുന്നു.
6 മണി
പാവം എന്റെ മുന്നിൽ പിടഞ്ഞ് മരിക്കുന്നത് വച്ചാൽ ആയിരുന്നോ
ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി നിന്നപ്പോൾ അവൾ ഫൗസിയ
ഒരിറ്റു ശ്വാസത്തിനായി പിടയുക ആയിരുന്നില്ലെ
ഓരോ കീ.... കീ ശബ്ദവും അവളുടെ നിലവിളി ആയിരുന്നുവോ.
ആ കിണറ്റിൽ കിടന്ന സ്വന്തം ഉമ്മ സ്വയരക്ഷക്കായി തൊടിയിൽ പിടിച്ചു നിന്ന അവർ ആ കുഞ്ഞിനെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കായിരുന്നില്ലെ .ഇന്ന് മറ്റൊരുത്തന്റെ കൂടെ ഫൗസിയയുടെ ഉമ്മ ജീവിക്കുന്നു. സ്വന്തം സുഖത്തിനായി നൊന്ത് പ്രസവിച്ച മകളെ കൊല്ലണമായിരുന്നോ.
വവ്വാലിന്റെ രൂപത്തിൽ തനിക്ക് മുന്നിൽ പിടഞ്ഞ് മരിച്ചത് നീയായിരുന്നോ.
പുലരുവോളം കരയാനല്ലാതെ മറ്റൊന്നും ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
പുലരുവോളം കരയാനല്ലാതെ മറ്റൊന്നും ചെയ്യാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
നാളെ നബിദിനത്തിന് എന്റെ വീട്ടിൽ വരുമോ. അവൾ അവസാനമായി പറഞ്ഞ വാക്കുകൾ
ഇന്നും മനസ്സിൽ മുഴങ്ങുന്നു.
ഇന്നും ഓരോ നബിദിനവും അയാൾ അവളെ ഓർക്കും
ചിലപ്പോൾ ഇന്ന് അയാളല്ലാതെ മറ്റാരും ആ കുഞ്ഞു മനസ്സിനെ ഓർമ്മിക്കുന്നുണ്ടാകില്ല.
ഇന്നും മനസ്സിൽ മുഴങ്ങുന്നു.
ഇന്നും ഓരോ നബിദിനവും അയാൾ അവളെ ഓർക്കും
ചിലപ്പോൾ ഇന്ന് അയാളല്ലാതെ മറ്റാരും ആ കുഞ്ഞു മനസ്സിനെ ഓർമ്മിക്കുന്നുണ്ടാകില്ല.
By
sk Tvpm
sk Tvpm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക