കോരി ചൊരിയുന്ന മഴ...
ആകാശത്ത് ആ കലാകാരൻ അവിസ്മരണിയമായ ചിത്രകലകൾ മാറി മാറി വരചുകൊണ്ടിരിക്കുന്നു.
അടഞ്ഞു കിടക്കുന്ന ജാലകത്തിന്റെ മറവിലൂടെ കാണുവാൻ ഈ ദൃശ്യങ്ങൾ എത്രയൊ മനോഹരം...
കവി ഭാവന പൊലേ ഒരു കുടയും ചൂടി നടന്നാലൊ...
"നട്ട ഭ്രാന്ത് "
അല്ലതെന്തു പറയാൻ....
അല്ലതെന്തു പറയാൻ....
മഴയുടെ താളം ആസ്വദിക്കാനയി ഞാൻ ഒരു കപ്പ് കാപ്പിയുമായി ബാൽകണിയിലെക്ക് നടന്നു സമയം എകദേശം ഒരു മണി അകാറായികാണും..
ആളൊഴിഞ്ഞ ഈ മഹനഗരം ഒരു
മനോഹര ദൃശ്യംപ്പോലെ ഞാൻ നോക്കി നിന്നു..
മനോഹര ദൃശ്യംപ്പോലെ ഞാൻ നോക്കി നിന്നു..
"വല്ലാത്ത തണുപ്പു"
തെരുവിന്റെ കാവൽക്കാർപ്പൊലും സുഖമായി ഉറങ്ങുന്നു..അല്ലെങ്കിൽ കുരചു ആകേ ബഹളം ഉണ്ടാക്കി നാട്ടുക്കാർക്കും കാൽ നടക്കാർക്കും എന്നും പ്രശ്നമുണ്ടാക്കുന്ന ഈ കാവൽ പടയാളികൾ ഒരു പൂച്ച കുട്ടിയെപ്പോലെ കൂനി കൂടി നിദ്രയുടെ അത്ഭുത ലോകത്തിലെവിടെക്കൊ പോകുന്നു..
ഈ ചൂടു കാപ്പിയെന്നും ഊതി ഊതി കുടിക്കനാണെനിക്കു ഇഷ്ടം അതിന്റെ രുചി ഒന്നു വേറെ തന്നെയാണു
തണുപ്പുകാരണം ഈ ചൂടൊന്നും ഒരു പ്രശ്നമല്ലാതയി ....
തണുപ്പുകാരണം ഈ ചൂടൊന്നും ഒരു പ്രശ്നമല്ലാതയി ....
ആ തെരുവീദികളിൽ നിന്നും എന്റെ കണ്ണുകൾ ഇരുട്ടിന്റെ മറവിൽ എരിഞ്ഞുതിരുന്ന ഒരു വെളിചത്തിലേക്കു ചെന്നു ..ആ പ്രകാശം താഴോട്ടും മെലോട്ടും മാറി മാറി കൊണ്ടെയിരുന്നു ..
അപ്പൊഴാണു മുകളിലുള്ള ആ ഫോട്ടോ ഗ്രഫറുടെ ആ ക്ലിക്ക് ..
ആ ഫ്ലാഷിന്റെ വെളിചത്തിൽ ആ പ്രകാശം പരത്തിയിരുന്ന വയോദികനെ കണ്ടു.
താടിയും മുടിയും നീട്ടി വളർത്തിയ എല്ലുകൾ ഉന്തിയ ഒരു പാവം മനുഷ്യൻ..
അദേഹം അവിടെ റയിൽ പാളതിനു മുകളിൽ നിൽക്കുകയാണു ..
ആ ഫ്ലാഷിന്റെ വെളിചത്തിൽ ആ പ്രകാശം പരത്തിയിരുന്ന വയോദികനെ കണ്ടു.
താടിയും മുടിയും നീട്ടി വളർത്തിയ എല്ലുകൾ ഉന്തിയ ഒരു പാവം മനുഷ്യൻ..
അദേഹം അവിടെ റയിൽ പാളതിനു മുകളിൽ നിൽക്കുകയാണു ..
അകലേ നിന്നെവിടെയൊ ഒരു തീവണ്ടിയുടെ ശബ്ദം അടുത്തടുത്തു വന്നു ...
തീവണ്ടിയുടെ പ്രകാശത്താൽ അദേഹതിന്റെ മുഖം വ്യക്തമയി കാണമെന്നായി..
സിഗരറ്റിന്റെ അവസാന പുകയും വലിചു ഒരു നീണ്ട നിശ്വസത്തോടെ വല്ലത്തൊരു ആനന്തത്തോടെ അടുത്തടുത്തുവരുന്ന ആ മരണതിന്റെ വാഹനത്തിലെക്കു അദ്ദേഹം നടന്നു കയറി ...
തീവണ്ടിയുടെ പ്രകാശത്താൽ അദേഹതിന്റെ മുഖം വ്യക്തമയി കാണമെന്നായി..
സിഗരറ്റിന്റെ അവസാന പുകയും വലിചു ഒരു നീണ്ട നിശ്വസത്തോടെ വല്ലത്തൊരു ആനന്തത്തോടെ അടുത്തടുത്തുവരുന്ന ആ മരണതിന്റെ വാഹനത്തിലെക്കു അദ്ദേഹം നടന്നു കയറി ...
ആ സമയ൦ ഇടിവെട്ടിയത് മാനത്തല്ല...
എന്റ്റെ മനസ്സിലു൦ ശരീരത്തിലുമായിരുന്നു .....
എന്റ്റെ മനസ്സിലു൦ ശരീരത്തിലുമായിരുന്നു .....
എന്റ്റെ കൈയ്യിലെ കപ്പ് താഴെ വീണുടഞ്ഞപ്പൊളാണു ഞാൻ സ്വഭോത൦ വീണ്ടെടുത്തത് ...
പിറ്റേന്നു ഒരു കോള൦ വാർത്തയായി
പത്രത്തിൽ
പത്രത്തിൽ
"ട്രെയിൻ തട്ടിയനിലയിൽ അജ്ഞാത മൃതുദേഹ൦ "
തന്റ്റെ കൺമുന്നിൽ കണ്ട ആ മരണ൦ ...
അത് ആരണെന്നു൦ എന്തിനാണെന്നു൦ അറിയാനുള്ള ആകാ൦ഷയു൦ ഉൽകണ്ടയു൦ കൊണ്ട് ആ പത്ര൦ മുഴുവൻ അരിച്ചു പെറുക്കി ..
നിരാശ ഭാവത്തോടെ ഞാനാ പത്ര൦ മടക്കി മേശയിൽ വെച്ചു .....
നിരാശ ഭാവത്തോടെ ഞാനാ പത്ര൦ മടക്കി മേശയിൽ വെച്ചു .....
സയ്ഹന്ന പത്രത്തിൽ മറ്റൊരുവാർത്തക്കൂടി പ്രസിദ്ധിക്കരിക്കപ്പെട്ടു....
"ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട അജ്ഞാതനെ തിരിച്ചറിഞ്ഞു ...
സ്വന്ത൦ മകനെ ക്രൂരമായി കൊന്ന കേസിൽ ശിക്ഷ അനുഭവിക്കവെ തടവു ചാടിയ കുന്നുകര സ്വദേശി പീതാ൦മ്പരൻ (58) ആണു ഇന്നലെ പുലർച്ചെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത് .
ആ വാർത്ത കണ്ടതിൽ പിന്നെ ഉള്ളിലെ അങ്കലാപ്പെല്ലാ൦ ഒരു വിദ്വേഷമായി മാറി ...
"സ്വന്ത൦ മകനെ ക്രൂരമായി കൊന്നൊരച്ചൻ ".....!
എന്നാലു൦
എങ്ങനെ ..... എങ്ങനെ കഴിഞ്ഞു ഈ
ക്രൂര ക്യത്യ൦ ചെയ്യാൻ ....
ക്രൂര ക്യത്യ൦ ചെയ്യാൻ ....
അന്നു രാത്രി അതെ തെരുവീഥികളിലേക്ക് നോക്കി നിൽക്കേ.... കടത്തിണയിൽ ഒരച്ഛൻ മക്കളേ നെഞ്ചോടമർത്തി ഉറക്കുന്നു... ഉറങ്ങാൻ മടിക്കുന്ന മകളേയും വിരൽ നുണഞ്ഞുറങ്ങുന്ന മകനേയും ഏതോ ഒരു ഈണത്തിൽ ' വാത്സല്യത്തിന്റെ താരാട്ടുപാടി ... മുടിയിഴകൾ തഴുകി...നെറ്റിയിൽ മുത്തങ്ങൾ നൽകി.. ആ തെരുവു തെണ്ടി.തന്റെ പൊൻകുഞ്ഞുങ്ങളെ... ജീവിതത്തിൽ ആകേ ഉള്ള സമ്പാദ്യങ്ങളെ ആർക്കും വിട്ടു കൊടുക്കില്ല.. എന്ന ഭാവത്തിൽ മുറുകേ പിടിച്ചിരിക്കുന്നു..
ആ കുഞ്ഞുങ്ങളോടുള്ള ആ അച്ഛന്റെ വാത്സല്യം എന്റെ കണ്ണുകളെയും ഈറൻ അണിയിച്ചു...
വാത്സല്യ നിധി ആയിരുന്ന എന്റെ അച്ഛനെ ഓർത്ത്...
എന്നാലും അച്ഛന് തന്റെ മകനേ എങ്ങനെ കൊല്ലാനാകും... അവിശ്വസനീയമായ വാർത്ത...
അച്ഛന്റെ സ്നേഹം ഒരുപാട് അനുഭവിച്ചതുകൊണ്ടാകാം ആ വാർത്ത തനിക്ക് അവിശ്വസനീയമായത്.
പിറ്റേ ദിവസം തനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആ വാർത്തയിലെ പിന്നാമ്പുറത്തെ സത്യത്തെ അന്വേഷിച്ച് കുന്നുകരയിലേക്ക്..
പേരു പോല കുന്നോ കരയോ ഒന്നും കണ്ടില്ല... തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ഒരു ഹരിത സുന്ദര ഗ്രാമം എന്നോക്കേ സാഹിത്യ ഭാഷയിൽ പറയാം....
അടുത്ത് ഒരു ചായ കടകണ്ടപ്പോൾ വണ്ടി നിർത്തി... ഹെൽമെറ്റും ഗ്ലൗസും ഊരി .അകത്തേക്ക് കയറി
അകത്തിട്ടിരുന്ന ബെഞ്ചിലിരുന്നു..
അകത്തിട്ടിരുന്ന ബെഞ്ചിലിരുന്നു..
ചേട്ടാ ഒരു ചായ.......
സിഗററ്റു൦ കത്തിച്ചു ഒരു പുകയും വലിച്ചു
പത്രവും മറിച്ചു കൊണ്ടിരുന്നു...
സിഗററ്റു൦ കത്തിച്ചു ഒരു പുകയും വലിച്ചു
പത്രവും മറിച്ചു കൊണ്ടിരുന്നു...
എവിടെന്നാ.....
(ചായ കടക്കാരൻ ചേട്ടന്റെ കുശലം)
ഞാൻ കുറച്ചു വടക്കുന്ന.....
ഒന്നു ചുറ്റിയടിക്കാൻ ഇറങ്ങിയതാ....
ചായ വാങ്ങി കുടിക്കാൻ തുടങ്ങവേ .രാമൻ ചേട്ടാ... എന്നൊരു വിളി...
ഗ്ലാസ്സ് ചുണ്ടേടുചേർത്ത് ഞാൻ മെല്ലേ തിരിഞ്ഞു നോക്കി..
'ഇതാ പാൽ'.....
എവിടായിരുന്നെടി മോളേ.....
എത്ര നേരമായി നിന്നെ നോക്കി ഇരിക്കുന്നു..
സോറി.... രാമൻ ചേട്ടാ....
മോളേ ഒന്നു ഡോക്ടറെ കാണിക്കാൻ വേണ്ടി പോയത... അവൾക്ക് നല്ല സുഖമില്ല....
ഒരു പനിപ്പോലെ...
" മോളോ.......''
എന്റെ ചുണ്ടിൽ നിന്നും ഗ്ലാസ്സ് തെന്നിമാറി...
'പതിമൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഈ കൊച്ചു കുട്ടിയ്ക്ക് മോളോ... മുലപാലിന്റെ മണം വിട്ടുമാറാത്ത പ്രായത്തിൽ...
ഒരു പനിപ്പോലെ...
" മോളോ.......''
എന്റെ ചുണ്ടിൽ നിന്നും ഗ്ലാസ്സ് തെന്നിമാറി...
'പതിമൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഈ കൊച്ചു കുട്ടിയ്ക്ക് മോളോ... മുലപാലിന്റെ മണം വിട്ടുമാറാത്ത പ്രായത്തിൽ...
ഞാൻ രാമൻ ചേട്ടനോട് ചോദിച്ചു..
ഈ കുട്ടിയുടെ വിവാഹം കഴിഞ്ഞൊ
ഈ പ്രായത്തിൽ..
ഈ കുട്ടിയുടെ വിവാഹം കഴിഞ്ഞൊ
ഈ പ്രായത്തിൽ..
ഇത് ക്രൂരതയാണ് ബാല്യത്തോടുള്ള കൊടും ക്രൂരത
അതും ' ദൈവത്തിന്റെ സ്വന്തം നാട്ടിൽ...
അതും ' ദൈവത്തിന്റെ സ്വന്തം നാട്ടിൽ...
അതെ ക്രൂരത തന്നെ യാണ് ദൈവത്തിന്റെ കൊടും ക്രൂരത...ഒരു കഞ്ഞിനും ഈ ഗതി വരാതിരിക്കട്ടേ...
ഇവളുടെത് വിവാഹമൊന്നുമല്ല..
ഇവളുടെ കുഞ്ഞിന്റ്റെ അച്ഛൻ മറ്റാരുമല്ല അവളുടെ സ്വന്ത൦ ചേട്ടൻ തന്നെയാണു....
എന്ത് !
സ്വന്ത൦ ചേട്ടനോ ......
മഹാ പാപി ......
അവനെ ഒക്കെ കൊന്നു കളയണ൦ ....
മഹാ പാപി ......
അവനെ ഒക്കെ കൊന്നു കളയണ൦ ....
അതെ അതു തന്നെയാ ചെയേണ്ടത് അതു തന്നെയാ ചെയ്തതു൦ ...മറ്റാരുമല്ല ...സ്വന്ത൦ അച്ഛൻ തന്നെ .....
മക്കളെ സ്നേഹിക്കാൻ മാത്ര൦ അറിയാവുന്ന ആ പാവ൦ മനുഷ്യൻ ...
നന്നെ ചെറുപത്തിലെ അമ്മ നഷ്ടമായ ആ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു വളർത്തിയതിനു ആ മനുഷ്യനു ലഭിച്ച കൂലി ...
കള്ളു൦ കഞ്ചാവു൦ അടിച്ചു ഭോതമില്ലാത്താ മൂത്തമകനു൦ കൂട്ടുകാരു൦ ചേർന്നു ആ പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തി .... അവൾക്കു ഒന്നു൦ അറിയാനുള്ള പ്രായ൦ ആയീട്ടില്ലായിരുന്നല്ലൊ ..
ഭീഷിണിയുടെ പുറത്തു അങ്ങനെ കുറേ നാൾ അവസാന൦ ആ കിളിന്തു ചെടിയു൦ മൊട്ടിട്ടു .....
ഭീഷിണിയുടെ പുറത്തു അങ്ങനെ കുറേ നാൾ അവസാന൦ ആ കിളിന്തു ചെടിയു൦ മൊട്ടിട്ടു .....
ഇതു സഹിക്ക വയ്യാതെ ആ അച്ഛൻ ... അവനെ വെട്ടി നുറുക്കി .... ആദ്യത്തെ വെട്ട് അവന്റ്റെ ആണത്തത്തിനു നേരെ തന്നെ ....
നമ്മുടെ നീയമ൦ ആ മനുഷ്യനെ ജീവപര്യന്ത൦ ശിക്ഷിച്ഛു ...പിന്നെ അറിഞ്ഞത് അദ്ദെഹത്തിന്റ്റെ മരണ വാർത്ത ആയിരുന്നു
അതു൦ പത്രത്തിലൂടെ ....
ട്രെയിൻ തട്ടി മരിച്ച നിലയിൽ എന്ന തലകെട്ടോടെ ....
വാർത്തയ്ക്കു പിന്നിലെ സത്യ൦ തേടിയുള്ള യാത്രയുടെ അവസാന൦ കുറിചു കൊണ്ട് അവിടെ നിന്നു൦ പടിയിറങ്ങുപോൾ ... എന്തൊ ഒരു ശക്തി കൂടെ ഉള്ളതുപൊലെ ... ഒരു പക്ഷെ അദെഹത്തിന്റ്റെ ആത്മാവാകുമൊ ....
എന്റ്റെ നിയന്ത്രണത്തിലല്ലാതെ ടയറുകൾ മുന്നോട്ട് ചലിക്കാൻ തുടങ്ങി ....
സ്വന്ത൦ വീട്ടിൽ പോലു൦ സുരക്ഷിതത്വ൦ കിട്ടാത്തവൾ
ഇനി ഈ കഴുകൻ മാരുടെ ഇടയിൽ ... പിഴച്ചു പെറ്റവളായി ... അതു൦ ഒരു പെൺകുഞ്ഞ് ...
സ്വന്ത൦ വീട്ടിൽ പോലു൦ സുരക്ഷിതത്വ൦ കിട്ടാത്തവൾ
ഇനി ഈ കഴുകൻ മാരുടെ ഇടയിൽ ... പിഴച്ചു പെറ്റവളായി ... അതു൦ ഒരു പെൺകുഞ്ഞ് ...
കാമ ഭ്രാന്തന്മാരായ കഴുകന്മാർ അവർക്ക് ചുറ്റു൦ വട്ടമിട്ട് പറന്നുകൊണ്ടെയിരിക്കുന്നു.. ഒരിക്കലു൦ തീരാത്ത വെറിയുമായി ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക