വികാരത്തള്ളലിൽ
അറിയാതെ കുത്തിയൊലിച്ച് വരും.
അറിയാതെ കുത്തിയൊലിച്ച് വരും.
മഴയത്തെ ആലിപ്പഴംപോലെ
അങ്ങനെ വീണുകിടക്കും
മഴപോലും അറിയാത്ത
മഴമുത്തുകൾ.
അങ്ങനെ വീണുകിടക്കും
മഴപോലും അറിയാത്ത
മഴമുത്തുകൾ.
ചിലർ
മഴ മാത്രമേ കാണുന്നുള്ളൂ
ചിലർ കാറ്റും,മഴയും
മിന്നലും മഴയും കാറ്റും കാണുന്ന ചിലർ
ചിലർ മേഘങ്ങളേയുംകൂടി കാണും.
മഴ മാത്രമേ കാണുന്നുള്ളൂ
ചിലർ കാറ്റും,മഴയും
മിന്നലും മഴയും കാറ്റും കാണുന്ന ചിലർ
ചിലർ മേഘങ്ങളേയുംകൂടി കാണും.
ചിലർ ഒന്നും കാണാതെ
മഴവെള്ളം മാത്രം കാണും!
എന്നോപെയ്ത മഴകണ്ടവർ !
മഴവെള്ളം മാത്രം കാണും!
എന്നോപെയ്ത മഴകണ്ടവർ !
എഴുതിയവൻ
പെയ്ത്തുമേഘങ്ങളെ പോലെയാണ്.
കൈവിട്ടുപോയ മേഘദലങ്ങളുടെ വ്യഥയും
നിറങ്ങളും സുഗന്ധവും തീർത്തവൻ
നിശബ്ദനായിനിൽക്കും.
പെയ്ത്തുമേഘങ്ങളെ പോലെയാണ്.
കൈവിട്ടുപോയ മേഘദലങ്ങളുടെ വ്യഥയും
നിറങ്ങളും സുഗന്ധവും തീർത്തവൻ
നിശബ്ദനായിനിൽക്കും.
വായിക്കന്നവൻ
ആ മഴയിൽ നന്നഞ്ഞ്
പനിയ്ക്കുന്നത് കണ്ടുഊറിച്ചിരിക്കാൻ!
ആ മഴയിൽ നന്നഞ്ഞ്
പനിയ്ക്കുന്നത് കണ്ടുഊറിച്ചിരിക്കാൻ!
പനിമരുന്നു നൽകാൻ
നിരൂപകനുമാത്രം കഴിയുന്ന ചികിത്സ!
...........................
കമുകുംചേരി
ശിവപ്രസാദ്
നിരൂപകനുമാത്രം കഴിയുന്ന ചികിത്സ!
...........................
കമുകുംചേരി
ശിവപ്രസാദ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക