ഇനി ഈ അസ്ഥിത്തറ മാത്രം
^^^^^^^^^^^^^^^^^^^^^^^^^^^^^^^
നാട്ടിൽ വരുമ്പോൾ എന്നും
ഞാൻ ഒരു യൂണിഫോം ശീലമാക്കിയിരുന്നു
നീല കോട്ടൺ ഷർട്ടും
കറുത്ത പാന്റ്റും .
എന്റ്റെ ഭ്രാന്തുകൾ കുടുംബക്കാർക്ക്
പുച്ഛത്തിനും എനിക്കു വിഡ്ഡി വേഷത്തിനുമേ എന്നും കാരണമായിട്ടുള്ളൂ .
^^^^^^^^^^^^^^^^^^^^^^^^^^^^^^^
നാട്ടിൽ വരുമ്പോൾ എന്നും
ഞാൻ ഒരു യൂണിഫോം ശീലമാക്കിയിരുന്നു
നീല കോട്ടൺ ഷർട്ടും
കറുത്ത പാന്റ്റും .
എന്റ്റെ ഭ്രാന്തുകൾ കുടുംബക്കാർക്ക്
പുച്ഛത്തിനും എനിക്കു വിഡ്ഡി വേഷത്തിനുമേ എന്നും കാരണമായിട്ടുള്ളൂ .
അമേരിക്കൻ മലയാളിയുടെ
പ്രൗഡിക്കു ചേർന്ന കാർ
കൂട്ടുകാരു റെഡിയാക്കിയിട്ടുണ്ട്
ഒരു മാസം നീളുന്ന കേരള പര്യടനം
ഇവിടെ തുടങ്ങുന്നു
ഇപ്രാവശ്യം പതിവു ബന്ധു ജന സന്ദർശനം ഒഴിവാക്കി .
എനിക്ക് അച്ഛന്റ്റെ ഇനിയും ജീവിച്ചിരിക്കുന്ന സുഹൃത്തക്കളെ
ഒന്നുകാണണം അച്ഛന്റ്റെ വീട് ഒന്നു കാണണം ചില വട്ട് ചിന്തകൾ
കാറ് ഓടിക്കൊണ്ടിരുന്നു നാട് അടുക്കാറായി ഹൃദയം വല്ലാതെ
പിടയ്ക്കാൻ തുടങ്ങി
അമ്മയുടെ കൈപിടിച്ച്
അപൂർവ്വമായി മാത്രം കണ്ട നാട്
പിന്നെപ്പോഴോ അമ്മ പറഞ്ഞു
കുട്ടാ ഇനി ഒരിക്കലും അങ്ങോട്ടു പോകണ്ട കേട്ടോ
അമ്മ ഇല്ലാതായാലും പോകണ്ട
കുട്ടനവിടെ ആരുമില്ല
കേട്ടോ പറഞ്ഞത് .
ഒന്നും മനസ്സിലായില്ലെങ്കിലും
സമ്മതം മൂളി
അല്ലെങ്കിലും എന്തിനാണ്.
ആ വാക്കാണ് ഇന്നു തിരുത്താൻ പോകുന്നത്
അമ്മാവൻ പലപ്പോഴും പറഞ്ഞ്
അമ്മയെ ആശ്വസിപ്പിക്കുന്നത്
കേട്ടിട്ടുണ്ട്
കര ഒരുപാടുണ്ടായിട്ടെന്താ
കരളില്ലാത്ത വർഗ്ഗം
പോട്ടെ ഓപ്പോളെ
നിനക്ക് ദൈവം തരും .
ആ വാക്കു ഫലിച്ചു
ഒന്നുമില്ലാത്തിടത്തു നിന്നും
അമ്മാവന്റ്റെ മോളാണ്
ആദ്യം വിദേശത്ത് പോയത്
പിന്നെ എന്തോ എല്ലാവരും
മത്സരിച്ചൊരു പഠനമായാരുന്നു .
എന്നെ കൊണ്ടു പോകാൻ നേരവും
അമ്മാവൻ ഒരു വാക്കു പറയിച്ചു
അച്ഛൻ വീട്ടുകാരുമായി
ഒരു ബന്ധവും ഉണ്ടാകരുത്
അതും ഇന്നുവരെ പാലിച്ചു
അമ്മയും അമ്മാവനും ഇന്നില്ല
ഞങ്ങളെല്ലാരും കൂടി വാശിക്കു വാങ്ങിക്കൂട്ടിയ പറമ്പുകളുടെ നടുവിൽ
ഒരു ബംഗ്ളാവിൽ
അമ്മായി
ഏകാന്തതയുടെ റാണിയായി
ഫോൺ ബെല്ലകൾക്ക് വേണ്ടി
എന്നും കാത്തിരിക്കുന്നു
സ്ഥലം എത്തി
അച്ഛന്റ്റെ ഏറ്റവും അടുത്ത ചങ്ങാതി
ദാമോദരേട്ടന്റ്റെ വീടു കണ്ടുപിടിച്ചു
പ്രായമേറെ ആയെങ്കിലും
അദ്ദേഹം പതിയെ എന്റ്റെ കൂടെ വന്നു
പറയാതെ തന്നെ ചേട്ടൻ എന്നെ തിരിച്ചറിഞ്ഞു
ജയന്റ്റെ മോൻ അല്ലേ
ഉം ഞാൻ മൂളി
അമ്മയുടെ കൈപിടിച്ച
വഴിയിലൂടെ വീണ്ടും
പ്രൗഡിക്കു ചേർന്ന കാർ
കൂട്ടുകാരു റെഡിയാക്കിയിട്ടുണ്ട്
ഒരു മാസം നീളുന്ന കേരള പര്യടനം
ഇവിടെ തുടങ്ങുന്നു
ഇപ്രാവശ്യം പതിവു ബന്ധു ജന സന്ദർശനം ഒഴിവാക്കി .
എനിക്ക് അച്ഛന്റ്റെ ഇനിയും ജീവിച്ചിരിക്കുന്ന സുഹൃത്തക്കളെ
ഒന്നുകാണണം അച്ഛന്റ്റെ വീട് ഒന്നു കാണണം ചില വട്ട് ചിന്തകൾ
കാറ് ഓടിക്കൊണ്ടിരുന്നു നാട് അടുക്കാറായി ഹൃദയം വല്ലാതെ
പിടയ്ക്കാൻ തുടങ്ങി
അമ്മയുടെ കൈപിടിച്ച്
അപൂർവ്വമായി മാത്രം കണ്ട നാട്
പിന്നെപ്പോഴോ അമ്മ പറഞ്ഞു
കുട്ടാ ഇനി ഒരിക്കലും അങ്ങോട്ടു പോകണ്ട കേട്ടോ
അമ്മ ഇല്ലാതായാലും പോകണ്ട
കുട്ടനവിടെ ആരുമില്ല
കേട്ടോ പറഞ്ഞത് .
ഒന്നും മനസ്സിലായില്ലെങ്കിലും
സമ്മതം മൂളി
അല്ലെങ്കിലും എന്തിനാണ്.
ആ വാക്കാണ് ഇന്നു തിരുത്താൻ പോകുന്നത്
അമ്മാവൻ പലപ്പോഴും പറഞ്ഞ്
അമ്മയെ ആശ്വസിപ്പിക്കുന്നത്
കേട്ടിട്ടുണ്ട്
കര ഒരുപാടുണ്ടായിട്ടെന്താ
കരളില്ലാത്ത വർഗ്ഗം
പോട്ടെ ഓപ്പോളെ
നിനക്ക് ദൈവം തരും .
ആ വാക്കു ഫലിച്ചു
ഒന്നുമില്ലാത്തിടത്തു നിന്നും
അമ്മാവന്റ്റെ മോളാണ്
ആദ്യം വിദേശത്ത് പോയത്
പിന്നെ എന്തോ എല്ലാവരും
മത്സരിച്ചൊരു പഠനമായാരുന്നു .
എന്നെ കൊണ്ടു പോകാൻ നേരവും
അമ്മാവൻ ഒരു വാക്കു പറയിച്ചു
അച്ഛൻ വീട്ടുകാരുമായി
ഒരു ബന്ധവും ഉണ്ടാകരുത്
അതും ഇന്നുവരെ പാലിച്ചു
അമ്മയും അമ്മാവനും ഇന്നില്ല
ഞങ്ങളെല്ലാരും കൂടി വാശിക്കു വാങ്ങിക്കൂട്ടിയ പറമ്പുകളുടെ നടുവിൽ
ഒരു ബംഗ്ളാവിൽ
അമ്മായി
ഏകാന്തതയുടെ റാണിയായി
ഫോൺ ബെല്ലകൾക്ക് വേണ്ടി
എന്നും കാത്തിരിക്കുന്നു
സ്ഥലം എത്തി
അച്ഛന്റ്റെ ഏറ്റവും അടുത്ത ചങ്ങാതി
ദാമോദരേട്ടന്റ്റെ വീടു കണ്ടുപിടിച്ചു
പ്രായമേറെ ആയെങ്കിലും
അദ്ദേഹം പതിയെ എന്റ്റെ കൂടെ വന്നു
പറയാതെ തന്നെ ചേട്ടൻ എന്നെ തിരിച്ചറിഞ്ഞു
ജയന്റ്റെ മോൻ അല്ലേ
ഉം ഞാൻ മൂളി
അമ്മയുടെ കൈപിടിച്ച
വഴിയിലൂടെ വീണ്ടും
റെയിൽവേ സ്റ്റേഷന്റ്റെ കോമ്പൗണ്ട് തീരുന്നിടത്തു നിന്നും
തുടങ്ങുകയാണ് പറമ്പ്
പലതരം വീടുകൾ
ലൈനിലൂടെ തന്നെ നടന്നു
നീ എന്തിനാണു വന്നത്
ദാമോദരൻ ചേട്ടനാണ് .
വെറുതെ ഒന്നു കാണാൻ
അല്ലേലും വൈരാഗ്യം തീർക്കാൻ
ആരും ബാക്കിയില്ല
പിടിച്ചടക്കിയവൻ പടുമരണം
ചോദിച്ചു മേടിച്ചു
ഉദിച്ചിലേടം കുടുംബം
കുളം തോണ്ടിയവൻ
പാവപ്പെട്ട പെണ്ണിനെ പ്രേമിച്ചു കൊണ്ടുവന്നു എന്നു പഴി പറഞ്ഞു
ചേട്ടൻ അനിയനെ ആരും അറിയാത്ത വിധം ഉറക്കത്തിൽ കൊന്നു കളഞ്ഞു .
എന്നെ വിയർത്തു കുളിക്കുന്നത്
ഞാനറിഞ്ഞു .
മോനെ വീടിരുന്ന ഒരുതുണ്ട്
മിച്ചം ഉണ്ട്
അവനു കുഞ്ഞുങ്ങളും ഉണ്ടായില്ല
ഭാര്യ ഉപേക്ഷിച്ചു പോയി
കുടിച്ചു കുടിച്ചു
വിറ്റു കുടിച്ച്
അവൻ അവസാനിച്ചു .
തുടങ്ങുകയാണ് പറമ്പ്
പലതരം വീടുകൾ
ലൈനിലൂടെ തന്നെ നടന്നു
നീ എന്തിനാണു വന്നത്
ദാമോദരൻ ചേട്ടനാണ് .
വെറുതെ ഒന്നു കാണാൻ
അല്ലേലും വൈരാഗ്യം തീർക്കാൻ
ആരും ബാക്കിയില്ല
പിടിച്ചടക്കിയവൻ പടുമരണം
ചോദിച്ചു മേടിച്ചു
ഉദിച്ചിലേടം കുടുംബം
കുളം തോണ്ടിയവൻ
പാവപ്പെട്ട പെണ്ണിനെ പ്രേമിച്ചു കൊണ്ടുവന്നു എന്നു പഴി പറഞ്ഞു
ചേട്ടൻ അനിയനെ ആരും അറിയാത്ത വിധം ഉറക്കത്തിൽ കൊന്നു കളഞ്ഞു .
എന്നെ വിയർത്തു കുളിക്കുന്നത്
ഞാനറിഞ്ഞു .
മോനെ വീടിരുന്ന ഒരുതുണ്ട്
മിച്ചം ഉണ്ട്
അവനു കുഞ്ഞുങ്ങളും ഉണ്ടായില്ല
ഭാര്യ ഉപേക്ഷിച്ചു പോയി
കുടിച്ചു കുടിച്ചു
വിറ്റു കുടിച്ച്
അവൻ അവസാനിച്ചു .
പടിഞ്ഞാറ് അസ്തമയം കാണും വിധം
ഉയർന്നിരുന്ന നാലുകെട്ട്
ഇപ്പോൾ ഒരു കൽക്കൂമ്പാരം മാത്രം
മോനേ ഇടിഞ്ഞു വീഴാത്തതായി
ഈ അസ്ഥിത്തറ മാത്രം
ഇനി ബാക്കി
എന്റ്റെ നെഞ്ചകത്ത്
അച്ഛാ...........
എന്നൊരു വിളി
കുരുങ്ങിക്കിടന്നു......
അച്ഛന്റ്റെ ഒരു ഫോട്ടോ പോലും
കാണാൻ ഭാഗ്യമില്ലാതെ പോയ
മകന്
അച്ഛാ....എന്ന് തെളിഞ്ഞു
വിളിക്കാൻ ശീലമില്ലല്ലോ.......
ഉയർന്നിരുന്ന നാലുകെട്ട്
ഇപ്പോൾ ഒരു കൽക്കൂമ്പാരം മാത്രം
മോനേ ഇടിഞ്ഞു വീഴാത്തതായി
ഈ അസ്ഥിത്തറ മാത്രം
ഇനി ബാക്കി
എന്റ്റെ നെഞ്ചകത്ത്
അച്ഛാ...........
എന്നൊരു വിളി
കുരുങ്ങിക്കിടന്നു......
അച്ഛന്റ്റെ ഒരു ഫോട്ടോ പോലും
കാണാൻ ഭാഗ്യമില്ലാതെ പോയ
മകന്
അച്ഛാ....എന്ന് തെളിഞ്ഞു
വിളിക്കാൻ ശീലമില്ലല്ലോ.......
VG .വാസ്സൻ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക