"മോനേ....... എത്രയെന്നും പറഞ്ഞാ ഇങ്ങനെ, നിനക്കും ഒരു കൂട്ട് വേണ്ടേ"
അമ്മയുടെ നിർബന്ധം
ശരിയാ എത്രയോ നാളായി ഞാൻ ജോലിക്ക് പോയാൽ പിന്നെ അമ്മയും വീട്ടിൽ ഒറ്റക്കാണ്.
അതൊക്കെ ഓർത്തപ്പോൾ അമ്മ പറഞ്ഞത് സമ്മതിച്ചു.
പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ അവളെ പെണ്ണ് കാണാൻ ചെന്നത് . അവിടെയും അവൾക്ക് അമ്മ മാത്രമാണുണ്ടായിരുന്നത്.
അമ്മയുടെ നിർബന്ധം
ശരിയാ എത്രയോ നാളായി ഞാൻ ജോലിക്ക് പോയാൽ പിന്നെ അമ്മയും വീട്ടിൽ ഒറ്റക്കാണ്.
അതൊക്കെ ഓർത്തപ്പോൾ അമ്മ പറഞ്ഞത് സമ്മതിച്ചു.
പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ അവളെ പെണ്ണ് കാണാൻ ചെന്നത് . അവിടെയും അവൾക്ക് അമ്മ മാത്രമാണുണ്ടായിരുന്നത്.
ചായ വാങ്ങി അവളുടെ മുഖത്തേക്കൊന്ന് നോക്കി.
അവർക്കെന്തെങ്കിലും പറയാൻ കാണും നീ അകത്തുവാ അമ്മയെയും വിളിച്ച് അവർ അകത്ത് പോയി.
"എന്താ പേര് " എന്റെ ചോദ്യം
അവർക്കെന്തെങ്കിലും പറയാൻ കാണും നീ അകത്തുവാ അമ്മയെയും വിളിച്ച് അവർ അകത്ത് പോയി.
"എന്താ പേര് " എന്റെ ചോദ്യം
"എന്റെ പേര് സുനിത ഞാൻ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ , വയസ് ഇരുപത്തിനാല് " അച്ഛൻ മരിച്ചിട്ടിപ്പോൾ അഞ്ച് വർഷമായി അമ്മയ്ക്ക് പെട്ടെന്നെന്നെ കല്യാണം കഴിച്ചയക്കാൻ പറ്റില്ല, ഞാനും പോയാൽ അമ്മ ഒറ്റയ്ക്കാണ്. "
അവൾ പറഞ്ഞ് നിർത്തി
"അതേ എനിക്ക് വയസ് മുപ്പത്തി അഞ്ചായി കുട്ടിക്ക് കുറച്ചും കൂടി പ്രായം കുറഞ്ഞൊരാളെ കിട്ടും വേറെ ആലോചനകൾ വരും"
അവൾ പറഞ്ഞ് നിർത്തി
"അതേ എനിക്ക് വയസ് മുപ്പത്തി അഞ്ചായി കുട്ടിക്ക് കുറച്ചും കൂടി പ്രായം കുറഞ്ഞൊരാളെ കിട്ടും വേറെ ആലോചനകൾ വരും"
വയസ് ഒരു പ്രശ്നമാണോ മുപ്പത്തി അഞ്ച് അത്ര വല്യ പ്രായമൊന്നുമല്ലല്ലോ അവർ കൂടുതൽ പക്വതയും ഉള്ളവരാകില്ലെ, എനിക്കത് ഇഷ്ടമാണ് "
അവളുടെ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടമായി പതിനൊന്ന് വയസ് വ്യത്യാസം അത് പ്രശ്നമല്ലെന്ന് അവളും പറഞ്ഞിരിക്കുന്നു. അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും അവളെ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.
അവളുടെ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടമായി പതിനൊന്ന് വയസ് വ്യത്യാസം അത് പ്രശ്നമല്ലെന്ന് അവളും പറഞ്ഞിരിക്കുന്നു. അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും അവളെ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.
"അമ്മേ പതിനൊന്നു വയസ് വ്യത്യാസം ഉണ്ട്
ശരിയാകുമോ?"
"അതിനെന്താടാ ഞാനും നിന്റെ അച്ഛനും തമ്മിൽ പന്ത്രണ്ട് വയസ്സ് വ്യത്യാസം ഉണ്ടായിരുന്നു. അതിനെന്താ കുഴപ്പം . "
"കുഴപ്പം ഇല്ലല്ലേ "
"അല്ല അമ്മേ അവൾ പറഞ്ഞു ഉടനെയൊന്നും കല്യാണം നടത്താൻ പറ്റില്ലെന്ന്. "
ശരിയാകുമോ?"
"അതിനെന്താടാ ഞാനും നിന്റെ അച്ഛനും തമ്മിൽ പന്ത്രണ്ട് വയസ്സ് വ്യത്യാസം ഉണ്ടായിരുന്നു. അതിനെന്താ കുഴപ്പം . "
"കുഴപ്പം ഇല്ലല്ലേ "
"അല്ല അമ്മേ അവൾ പറഞ്ഞു ഉടനെയൊന്നും കല്യാണം നടത്താൻ പറ്റില്ലെന്ന്. "
"എടാ അത് അവർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയത് കൊണ്ടാണ്. നമുക്ക് സ്ത്രീധനമായി ഒന്നും വേണ്ട ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. മാർച്ച് മാസത്തിൽ കല്യാണം നടത്താമോ എന്ന് അവർ എന്നോട് ചോദിച്ചു. "
"മാർച്ചിലോ?
അതിന് ഇനി ഒരു മാസമല്ലെ ഉള്ളൂ"
"മാർച്ചിലോ?
അതിന് ഇനി ഒരു മാസമല്ലെ ഉള്ളൂ"
"ഉം അതെ നമുക്ക് ഒരുപാട് പേരെയൊന്നും വിളിക്കണ്ട ലളിതമായി നടത്തിയാൽ പോരെ അവർക്കും അത്രക്ക് ആർഭാടമൊന്നും കാണിക്കാനും ഇല്ലല്ലോ."
അമ്മ പറയുന്നത് എന്റെ നന്മക്കാകും അതിൽ തർക്കമില്ല. മാർച്ച് മാസം ഇരുപത്തിനാലിന് വിവാഹം ഉറപ്പിച്ചു.
അമ്മ പറയുന്നത് എന്റെ നന്മക്കാകും അതിൽ തർക്കമില്ല. മാർച്ച് മാസം ഇരുപത്തിനാലിന് വിവാഹം ഉറപ്പിച്ചു.
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ കുടുംബ ക്ഷേത്രത്തിൽ വച്ചു ഞങ്ങളുടെ വിവാഹം നടന്നു.
എന്റെ കൈ പിടിച്ച് അനുസരണയുള്ളൊരു കുട്ടിയെ പോലെ അവൾ എന്റെ വീടിന്റെ പടി ചവിട്ടി .
എന്റെ കൈ പിടിച്ച് അനുസരണയുള്ളൊരു കുട്ടിയെ പോലെ അവൾ എന്റെ വീടിന്റെ പടി ചവിട്ടി .
ഇല്ലായിമകൾ ഏറെ അറിഞ്ഞ അവൾക്ക് എന്റെ ഒപ്പം ഉള്ള ജീവിതം സ്വർഗ്ഗതുല്യം ആയിരുന്നു. അതവൾ പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്. അന്നന്നത്തേക്ക് ജോലി ചെയ്ത് സമ്പാദിച്ച് വന്നാലും അല്ലലില്ലാതെ ഞങ്ങൾ ജീവിച്ചു. വളരെ പക്വമായി അവൾ കാര്യങ്ങൾ കൈകാര്യം ചെയ്തു. അമ്മയ്ക്ക് അവൾ മകളായി മാറി.
അവളുടെ അമ്മ ഒറ്റയ്ക്കാണ് അപ്പോഴും ,
ഞങ്ങൾ ഒപ്പം വന്ന് നിൽക്കാൻ ക്ഷണിച്ചു പക്ഷേ അവർ തന്റെ വീടും അവിടവും വിട്ട് വരാൻ തയ്യാറായില്ല.
വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴാണ് ഞങ്ങൾക്ക് ഒരു മോള് ജനിച്ചത്.
ജീവിത പ്രാരാബ്ദങ്ങൾ കൂടി വന്ന് തുടങ്ങി,
അമ്മയ്ക്ക് അസുഖങ്ങളും മോളുടെ കാര്യവും വീട്ടുകാര്യവുമൊക്കെയായി ചിലവ് കൂടി, ഞാൻ കൂടുതൽ ശ്രദ്ധ ജോലിയിലേക്ക് തിരിച്ചു.
ആർക്ക് വേണ്ടി അവർക്ക് വേണ്ടി. അവരെ അല്ലലറിയിക്കാതെ നോക്കാൻ വേണ്ടി .
സ്ഥിരം ചെയ്യുന്ന പെയിന്റിംഗ് വർക്ക് ഇല്ലാതിരുന്നാൽ അന്ന് മറ്റ് കൂലി പണിക്കെങ്കിലും പോകാൻ തുടങ്ങി. അപ്പോഴെല്ലാം അവർക്കൊന്നും ഒരു കുറവും വരാതെ നോക്കി.
വർഷങ്ങൾ വേഗം കടന്നു പോയി, മകൾ വളർന്നു. അവൾക്കിപ്പോൾ എട്ട് വയസായി വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷവും. ഇന്ന് വരെ ഞാൻ എന്റെ ഭാര്യയെ ജോലിക്കൊന്നും പറഞ്ഞ് അയച്ചതുമില്ല.
അവൾ സമ്പാദിച്ച് കൊണ്ട് വന്ന് എനിക്കു ജീവിക്കണ്ട എനിക്ക് ആരോഗ്യം ഉണ്ടല്ലോ. ഞാൻ അങ്ങനെ ചിന്തിച്ചു.
അവളുടെ അമ്മ ഒറ്റയ്ക്കാണ് അപ്പോഴും ,
ഞങ്ങൾ ഒപ്പം വന്ന് നിൽക്കാൻ ക്ഷണിച്ചു പക്ഷേ അവർ തന്റെ വീടും അവിടവും വിട്ട് വരാൻ തയ്യാറായില്ല.
വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴാണ് ഞങ്ങൾക്ക് ഒരു മോള് ജനിച്ചത്.
ജീവിത പ്രാരാബ്ദങ്ങൾ കൂടി വന്ന് തുടങ്ങി,
അമ്മയ്ക്ക് അസുഖങ്ങളും മോളുടെ കാര്യവും വീട്ടുകാര്യവുമൊക്കെയായി ചിലവ് കൂടി, ഞാൻ കൂടുതൽ ശ്രദ്ധ ജോലിയിലേക്ക് തിരിച്ചു.
ആർക്ക് വേണ്ടി അവർക്ക് വേണ്ടി. അവരെ അല്ലലറിയിക്കാതെ നോക്കാൻ വേണ്ടി .
സ്ഥിരം ചെയ്യുന്ന പെയിന്റിംഗ് വർക്ക് ഇല്ലാതിരുന്നാൽ അന്ന് മറ്റ് കൂലി പണിക്കെങ്കിലും പോകാൻ തുടങ്ങി. അപ്പോഴെല്ലാം അവർക്കൊന്നും ഒരു കുറവും വരാതെ നോക്കി.
വർഷങ്ങൾ വേഗം കടന്നു പോയി, മകൾ വളർന്നു. അവൾക്കിപ്പോൾ എട്ട് വയസായി വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷവും. ഇന്ന് വരെ ഞാൻ എന്റെ ഭാര്യയെ ജോലിക്കൊന്നും പറഞ്ഞ് അയച്ചതുമില്ല.
അവൾ സമ്പാദിച്ച് കൊണ്ട് വന്ന് എനിക്കു ജീവിക്കണ്ട എനിക്ക് ആരോഗ്യം ഉണ്ടല്ലോ. ഞാൻ അങ്ങനെ ചിന്തിച്ചു.
കയ്യിലിരുന്ന ചായ തീർന്നു.
നിനക്കിനി വേറെന്തെങ്കിലും വേണോ?
പോലീസുകാരന്റെ ചോദ്യം
" ഒരു ....... ഒരു സിഗരറ്റ് അയാൾ മടിച്ചു മടിച്ചു പറഞ്ഞു.
ഉം ഒരെണ്ണം ആരും കാണാതെ അങ്ങോട്ട് മാറി നിന്ന് വലിക്കു
സിഗരറ്റ് വാങ്ങി അയാൾ ഒരു ഒഴിഞ്ഞ മൂലയിലേക്ക് പോയി നിന്നു.
പോലീസുകാരന്റെ ചോദ്യം
" ഒരു ....... ഒരു സിഗരറ്റ് അയാൾ മടിച്ചു മടിച്ചു പറഞ്ഞു.
ഉം ഒരെണ്ണം ആരും കാണാതെ അങ്ങോട്ട് മാറി നിന്ന് വലിക്കു
സിഗരറ്റ് വാങ്ങി അയാൾ ഒരു ഒഴിഞ്ഞ മൂലയിലേക്ക് പോയി നിന്നു.
"എത്രയായി ചേട്ടാ " പോലീസുകാരൻ കടക്കാരനോടായി ചോദിച്ചു.
ഇരുപത്തി ആറ്
പൈസ കൊടുത്ത് ബാലൻസ്
വാങ്ങി പോക്കറ്റിൽ ഇട്ടു വീണ്ടും കോടതി വരാന്തയിലേക്ക് നടന്നു
തിരക്ക് കുറഞ്ഞിരിക്കുന്നു ആൾക്കാർ ഏറെക്കുറേ പോയി കഴിഞ്ഞു. ആ സ്ത്രീയും അമ്മയും അവിടെ ബഞ്ചിൽ ഇരിക്കുന്നുണ്ട്. അതിന്റെ മറുവശത്തായി അയാളും പോലീസുകാരും പോയിരുന്നു.
അകത്ത് ഏതോ കേസിന്റെ വാദം നടക്കുന്നു .
ഇരുപത്തി ആറ്
പൈസ കൊടുത്ത് ബാലൻസ്
വാങ്ങി പോക്കറ്റിൽ ഇട്ടു വീണ്ടും കോടതി വരാന്തയിലേക്ക് നടന്നു
തിരക്ക് കുറഞ്ഞിരിക്കുന്നു ആൾക്കാർ ഏറെക്കുറേ പോയി കഴിഞ്ഞു. ആ സ്ത്രീയും അമ്മയും അവിടെ ബഞ്ചിൽ ഇരിക്കുന്നുണ്ട്. അതിന്റെ മറുവശത്തായി അയാളും പോലീസുകാരും പോയിരുന്നു.
അകത്ത് ഏതോ കേസിന്റെ വാദം നടക്കുന്നു .
"എന്നിട്ട് ബാക്കി പറ "
പോലീസുകാരൻ അവനോടായി പറഞ്ഞു.
പോലീസുകാരൻ അവനോടായി പറഞ്ഞു.
തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക