രണ്ടു ഭാഗങ്ങൾ മാത്രം...
ആ യാത്രയുടെ അവസാനം എത്ര പെട്ടെന്നായിരുന്നു. മുഴുനീള യാത്ര
യിൽ എല്ലായ്പ്പോഴും അതൊരു കുതിരവണ്ടിയെ ഓർമ്മിപ്പിച്ചു. ഒരോ ചലനത്തിലും ശരീരം പറിച്ചെറിഞ്ഞ പലകുലുക്കവും ബാധിക്കാതെയിരുന്ന ഒരേ ഒരാൾ ആ ട്രാമിന്റെ തേരാളി മാത്രമാണ്.അല്ലെങ്കിൽ തന്നെ അതയാൾക്കത് നിത്യ തൊഴിൽ അഭ്യാസമാണല്ലൊ. അങ്ങനെ
യോർത്ത് ചിന്തകൾക്ക് അർദ്ധവിരാമം കൊടുത്ത് പുറത്തേക്ക് നോക്കി. ചാരനിറത്തിൽ നിവർന്നു കിടക്കുക
യാണ് കരിങ്കൽ പാത ദൂരെ നിന്നുള്ള മൂന്നു വഴികൾ ഇവിടെ സംഗമിക്കുന്നു. ഒരു വശത്തുകൂടി എവിടെ നിന്നോ വന്ന്, ശബ്ദമുണ്ടാക്കാതെ ദൂരേക്ക് ഒഴുകി പോവുകയാണ് വിസ്തുല നദി അതിനു മുകളിൽ മൂടി കെട്ടിയ ആകാശമൊന്നാകെ ഒരു പൊട്ടി തെറിയുടെ വക്കിലാണ്. അത് കണ്ണുകളിൽ നേർത്ത ഇരുട്ടു പടർത്തി കാഴ്ചകളെ ഒട്ടൊന്നു മങ്ങിപ്പിച്ചു.
യിൽ എല്ലായ്പ്പോഴും അതൊരു കുതിരവണ്ടിയെ ഓർമ്മിപ്പിച്ചു. ഒരോ ചലനത്തിലും ശരീരം പറിച്ചെറിഞ്ഞ പലകുലുക്കവും ബാധിക്കാതെയിരുന്ന ഒരേ ഒരാൾ ആ ട്രാമിന്റെ തേരാളി മാത്രമാണ്.അല്ലെങ്കിൽ തന്നെ അതയാൾക്കത് നിത്യ തൊഴിൽ അഭ്യാസമാണല്ലൊ. അങ്ങനെ
യോർത്ത് ചിന്തകൾക്ക് അർദ്ധവിരാമം കൊടുത്ത് പുറത്തേക്ക് നോക്കി. ചാരനിറത്തിൽ നിവർന്നു കിടക്കുക
യാണ് കരിങ്കൽ പാത ദൂരെ നിന്നുള്ള മൂന്നു വഴികൾ ഇവിടെ സംഗമിക്കുന്നു. ഒരു വശത്തുകൂടി എവിടെ നിന്നോ വന്ന്, ശബ്ദമുണ്ടാക്കാതെ ദൂരേക്ക് ഒഴുകി പോവുകയാണ് വിസ്തുല നദി അതിനു മുകളിൽ മൂടി കെട്ടിയ ആകാശമൊന്നാകെ ഒരു പൊട്ടി തെറിയുടെ വക്കിലാണ്. അത് കണ്ണുകളിൽ നേർത്ത ഇരുട്ടു പടർത്തി കാഴ്ചകളെ ഒട്ടൊന്നു മങ്ങിപ്പിച്ചു.
അപ്പോളിതാണ് ഇതുവരെ കേട്ടു
കേഴ്‌വി മാത്രമുണ്ടായിരുന്ന ക്രാക്കോവ് സിറ്റി ഡേവിസ് തന്റെ മനസ്സിൽമന്ത്രിച്ചു.
കേഴ്‌വി മാത്രമുണ്ടായിരുന്ന ക്രാക്കോവ് സിറ്റി ഡേവിസ് തന്റെ മനസ്സിൽമന്ത്രിച്ചു.
യൂറോപ്പിന്റെ ഹൃദയരക്തം വീണ മണ്ണ്.
പുറത്തു നിന്നും അകത്തു നിന്നും പല
കാലങ്ങളിൽ പൊട്ടി മുളച്ച അനവധി ഇസങ്ങൾ പോയകാല ചരിത്രത്തിൽ ധാരളമുണ്ട് ഈ നഗരത്തിന് പറയാൻ .അവയെല്ലാം ഉത്സവം പോലെ കൊണ്ടാ
ടിയിരുന്ന നരച്ച കൽപ്പാതകൾ താണ്ടി ട്രാം ഇളകി മുന്നോട്ടു പോകുന്ന നേര
മത്രയും പുറത്തെ വിക്ടോറിയൻ കാഴ്ചകളിലേക്ക് മുഖം തിരിച്ചിരി
ക്കുകയായിരുന്നു ഡേവിസ്. മനസ്സിൽ ബ്രിട്ടീഷ്, ജർമ്മൻ പീരങ്കി ഷെല്ലുകളും റഷ്യൻ പാറ്റൻ ടാങ്കുകളും പോയ കാല ചരിത്രം നിറഞ്ഞ് ആ വഴിയിൽ കൂട്ടി ഇരമ്പി നീങ്ങി..പാതിയുറക്ക ത്തിലെവി
ടെയൊ വച്ച് യുദ്ധചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ അതിലൊ
രെണ്ണം പെട്ടെന്ന് തീ തുപ്പി.കരിയും
പുകയും പുറത്തുവിട്ട ആ ഉരുക്കു കുഴലിന്റെ ശബ്ദത്തിൽ വഴികൾക്ക് കാവൽ നിന്ന വിളക്കു മരങ്ങൾ വരെ നടുങ്ങി.ട്രാമിലെ യാത്രയുടെ സുഖ
ത്തിൽ മയങ്ങി പോയ ഡേവിഡ് ആ ശബ്ദത്താൽ ഞെട്ടിയുണർന്നു. അപ്പോൾ ട്രാമിനുപുറത്ത് മഴ തകർ
ക്കുകയായിരുന്നു. അതിനു താളം പിടിച്ച് മാനത്ത് നിറയെ വെള്ളി വെളിച്ചവും മേഖനാദവുമാണ്. അതിലേതൊ ഒന്നാണ് അപ്പോഴയാളെ തൊട്ടു വിളിച്ചത്. എന്തായാലും ഭൂതകാല സ്വപ്ന യാത്രയുടെ മറവിട്ട് ഡേവിസ് വീണ്ടും തന്റെ ജീവിത യാത്രയിലേക്ക് തിരികെ വന്നു. അത് നന്നായി.കാരണം അയാൾക്ക് ഇറങ്ങേണ്ട സമയം അപ്പോഴേക്കും അതിക്രമിച്ചിരുന്നു.
പുറത്തു നിന്നും അകത്തു നിന്നും പല
കാലങ്ങളിൽ പൊട്ടി മുളച്ച അനവധി ഇസങ്ങൾ പോയകാല ചരിത്രത്തിൽ ധാരളമുണ്ട് ഈ നഗരത്തിന് പറയാൻ .അവയെല്ലാം ഉത്സവം പോലെ കൊണ്ടാ
ടിയിരുന്ന നരച്ച കൽപ്പാതകൾ താണ്ടി ട്രാം ഇളകി മുന്നോട്ടു പോകുന്ന നേര
മത്രയും പുറത്തെ വിക്ടോറിയൻ കാഴ്ചകളിലേക്ക് മുഖം തിരിച്ചിരി
ക്കുകയായിരുന്നു ഡേവിസ്. മനസ്സിൽ ബ്രിട്ടീഷ്, ജർമ്മൻ പീരങ്കി ഷെല്ലുകളും റഷ്യൻ പാറ്റൻ ടാങ്കുകളും പോയ കാല ചരിത്രം നിറഞ്ഞ് ആ വഴിയിൽ കൂട്ടി ഇരമ്പി നീങ്ങി..പാതിയുറക്ക ത്തിലെവി
ടെയൊ വച്ച് യുദ്ധചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ അതിലൊ
രെണ്ണം പെട്ടെന്ന് തീ തുപ്പി.കരിയും
പുകയും പുറത്തുവിട്ട ആ ഉരുക്കു കുഴലിന്റെ ശബ്ദത്തിൽ വഴികൾക്ക് കാവൽ നിന്ന വിളക്കു മരങ്ങൾ വരെ നടുങ്ങി.ട്രാമിലെ യാത്രയുടെ സുഖ
ത്തിൽ മയങ്ങി പോയ ഡേവിഡ് ആ ശബ്ദത്താൽ ഞെട്ടിയുണർന്നു. അപ്പോൾ ട്രാമിനുപുറത്ത് മഴ തകർ
ക്കുകയായിരുന്നു. അതിനു താളം പിടിച്ച് മാനത്ത് നിറയെ വെള്ളി വെളിച്ചവും മേഖനാദവുമാണ്. അതിലേതൊ ഒന്നാണ് അപ്പോഴയാളെ തൊട്ടു വിളിച്ചത്. എന്തായാലും ഭൂതകാല സ്വപ്ന യാത്രയുടെ മറവിട്ട് ഡേവിസ് വീണ്ടും തന്റെ ജീവിത യാത്രയിലേക്ക് തിരികെ വന്നു. അത് നന്നായി.കാരണം അയാൾക്ക് ഇറങ്ങേണ്ട സമയം അപ്പോഴേക്കും അതിക്രമിച്ചിരുന്നു.
വിസ്തുല വ്യൂ സ്ട്രീറ്റിലേക്ക് തിരിഞ്ഞു കയറിയ ട്രാം രണ്ടാം നമ്പർ
പാസഞ്ചർ പോയിന്റിൽ വിറച്ചു വിറച്ചു നിന്നു. മഴയത്ത് ആ വിറയിലിന്റെ ശക്തിയും മഴയുടെ രൂക്ഷതയും ഒരുമിച്ചപ്പോൾ തുരുമ്പിച്ചു തീർന്ന തകരപ്പാട്ടം ഇപ്പോൾ തകർന്നു വീഴുമെന്ന് ഡേവിഡിന് തോന്നി. പ്രായാധിക്യം വളരെയേറെയുള്ള ആ സോവിയറ്റ് ശകടം ഒരു പാട് വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണവും ശേഷം നടന്ന ജനാധിപത്യ വിപ്ലവവും അതുതിര
ഞ്ഞെടുത്ത സർക്കാരിന്റെ ഇതുവരെയുള്ള അഭ്യാസവും തന്റെ ജീവിതകാലമത്രയും കണ്ടു കണ്ട് അനുഭവിച്ച് തീർത്തതാണ്. ആ സ്മൃതികൾ നിലത്തും പുറത്തും വീണു പൊഴിയുന്ന മഴത്തുള്ളികൾക്ക്
പറഞ്ഞു കൊടുത്ത് അത് സാവധാനം ദൂരെക്ക് മറഞ്ഞു പോയി.
പാസഞ്ചർ പോയിന്റിൽ വിറച്ചു വിറച്ചു നിന്നു. മഴയത്ത് ആ വിറയിലിന്റെ ശക്തിയും മഴയുടെ രൂക്ഷതയും ഒരുമിച്ചപ്പോൾ തുരുമ്പിച്ചു തീർന്ന തകരപ്പാട്ടം ഇപ്പോൾ തകർന്നു വീഴുമെന്ന് ഡേവിഡിന് തോന്നി. പ്രായാധിക്യം വളരെയേറെയുള്ള ആ സോവിയറ്റ് ശകടം ഒരു പാട് വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണവും ശേഷം നടന്ന ജനാധിപത്യ വിപ്ലവവും അതുതിര
ഞ്ഞെടുത്ത സർക്കാരിന്റെ ഇതുവരെയുള്ള അഭ്യാസവും തന്റെ ജീവിതകാലമത്രയും കണ്ടു കണ്ട് അനുഭവിച്ച് തീർത്തതാണ്. ആ സ്മൃതികൾ നിലത്തും പുറത്തും വീണു പൊഴിയുന്ന മഴത്തുള്ളികൾക്ക്
പറഞ്ഞു കൊടുത്ത് അത് സാവധാനം ദൂരെക്ക് മറഞ്ഞു പോയി.
അയാൾ വെളിയിലിറങ്ങി രണ്ടാം നമ്പർ പാസഞ്ചർ പോയിന്റിൽ നിന്ന് ചുറ്റും കണ്ണോടിച്ചു. ഒരു വക കാണാൻ വയ്യ. ആവി പറക്കും പോലെ മഴതുള്ളി
യുടെ ശ്വേതകണങ്ങൾ അന്തരീക്ഷ
ത്തിലും ശാന്തമായ വിസ്തുല നദിക്കു മുകളിലും പറ്റി നടക്കുന്നു. ക്രാക്കോവ് സിറ്റി ശരിക്കും പറഞ്ഞാൽ മഴ ആക്രമി
ക്കുകയായിരുന്നു അന്നു പകൽ മുഴുവൻ. അറുനൂറ് വർഷങ്ങളുടെ കാലപ്പഴക്കവും ചരിത്രവും നിറഞ്ഞ കിളവൻ കെട്ടിടങ്ങളുടെ കുമ്മായ ചുവരുകളേയും അതിന്റെ മേൽ
ക്കൂരയേയും തന്റെ ഉരുക്കു തുള്ളികൾ കൊണ്ട് തുളക്കാൻ ശ്രമിച്ച് ആ പേമാരി നിരന്തരം പരാജയപ്പെട്ടു.അൽപ്പം പഴയതാണ് തന്റെ മഴക്കോട്ട് .തുള്ളികൾ വീണ് നനയുമ്പോൾ ഡേവിഡ് ഓർത്തു. മുബൈ എയർ പോർട്ടിൽ ഭക്ഷണം കഴിക്കാനെടുത്ത പണമുണ്ടായി
രുന്നെങ്കിൽ ഒരു നല്ലകോട്ട് വാങ്ങാമായിരുന്നു .മഴ തുളഞ്ഞു കയറുന്ന സിമന്റ് പാതയിൽ കൂടി നടക്കുമ്പോൾ അയാൾ ആരോടന്നില്ലാതെ പറഞ്ഞു.
യുടെ ശ്വേതകണങ്ങൾ അന്തരീക്ഷ
ത്തിലും ശാന്തമായ വിസ്തുല നദിക്കു മുകളിലും പറ്റി നടക്കുന്നു. ക്രാക്കോവ് സിറ്റി ശരിക്കും പറഞ്ഞാൽ മഴ ആക്രമി
ക്കുകയായിരുന്നു അന്നു പകൽ മുഴുവൻ. അറുനൂറ് വർഷങ്ങളുടെ കാലപ്പഴക്കവും ചരിത്രവും നിറഞ്ഞ കിളവൻ കെട്ടിടങ്ങളുടെ കുമ്മായ ചുവരുകളേയും അതിന്റെ മേൽ
ക്കൂരയേയും തന്റെ ഉരുക്കു തുള്ളികൾ കൊണ്ട് തുളക്കാൻ ശ്രമിച്ച് ആ പേമാരി നിരന്തരം പരാജയപ്പെട്ടു.അൽപ്പം പഴയതാണ് തന്റെ മഴക്കോട്ട് .തുള്ളികൾ വീണ് നനയുമ്പോൾ ഡേവിഡ് ഓർത്തു. മുബൈ എയർ പോർട്ടിൽ ഭക്ഷണം കഴിക്കാനെടുത്ത പണമുണ്ടായി
രുന്നെങ്കിൽ ഒരു നല്ലകോട്ട് വാങ്ങാമായിരുന്നു .മഴ തുളഞ്ഞു കയറുന്ന സിമന്റ് പാതയിൽ കൂടി നടക്കുമ്പോൾ അയാൾ ആരോടന്നില്ലാതെ പറഞ്ഞു.
cer ferestre സേർ ഫെസ്റ്റെ....റുമാനിയൻ
ഭാഷയിൽ സ്വർഗ്ഗീയ കവാടം ആകാശ
വാതിൽ എന്നൊക്കെ അർത്ഥമുള്ള ആ വാക്ക് മഴത്തുള്ളികൾ പടർത്തി കളഞ്ഞ നീലയക്ഷരങ്ങൾ കൂട്ടി ചേർത്ത് വായിച്ചെടുക്കുമ്പോൾ ഇടക്ക് വെള്ളി കൊമ്പുകൾ കരിമ്പടം പുതച്ച ആകാശത്ത് തിളങ്ങി. വലിയ ഉയരങ്ങളിലേക്ക് കൊന്നമരങ്ങൾ പോലെ നിവർന്ന് നിൽക്കുന്ന സിമന്റ് കൊട്ടാരങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു ചെറിയ ബോർഡിൽ ഈ പേര് തിരഞ്ഞ് നടക്കുകയാണ് ഡേവിഡ്.മഴത്തുള്ളിക്കൊപ്പം തണുപ്പും അയാളെ ആക്രമിച്ച് തുടങ്ങിയിരി
ക്കുന്നു അതിൽ നിന്നുള്ള രക്ഷ വളരെ
പെട്ടെന്ന് തന്നെ വേണം.
ഭാഷയിൽ സ്വർഗ്ഗീയ കവാടം ആകാശ
വാതിൽ എന്നൊക്കെ അർത്ഥമുള്ള ആ വാക്ക് മഴത്തുള്ളികൾ പടർത്തി കളഞ്ഞ നീലയക്ഷരങ്ങൾ കൂട്ടി ചേർത്ത് വായിച്ചെടുക്കുമ്പോൾ ഇടക്ക് വെള്ളി കൊമ്പുകൾ കരിമ്പടം പുതച്ച ആകാശത്ത് തിളങ്ങി. വലിയ ഉയരങ്ങളിലേക്ക് കൊന്നമരങ്ങൾ പോലെ നിവർന്ന് നിൽക്കുന്ന സിമന്റ് കൊട്ടാരങ്ങളിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു ചെറിയ ബോർഡിൽ ഈ പേര് തിരഞ്ഞ് നടക്കുകയാണ് ഡേവിഡ്.മഴത്തുള്ളിക്കൊപ്പം തണുപ്പും അയാളെ ആക്രമിച്ച് തുടങ്ങിയിരി
ക്കുന്നു അതിൽ നിന്നുള്ള രക്ഷ വളരെ
പെട്ടെന്ന് തന്നെ വേണം.
വെളുത്തതും ചാരനിറമുള്ളതുമായ കുമ്മായ കൂട്ടുകൾ മാത്രം കണ്ട തെരു
വിൽ ഒരു വശം മാത്രം കറുത്ത ചുമരുകളുമായി വേറിട്ടുനിൽക്കുക
യായിരുന്നു സേർ ഫെസ്റ്റ ഹോട്ടൽ.പണ്ട് സോവിയറ്റ് ചാരസംഘടന ഒരു രഹസ്യ താവളമാക്കിയ ഭൂതകാലം അതിന് പറയാനുണ്ട്. അവിടം തൊട്ട് തുടങ്ങിയ സ്വന്തം ചരിത്രത്തിൽ ഒരിക്കൽ ലിബറേഷൻ മൂവ്മെന്റ് ചൂടുപിടിച്ച് അളി കത്തിയപ്പോൾ ലഹളക്കാരുടെ കൈയ്യാൽ കരിഞ്ഞു പോയ തന്റെ ഒരുവശം യാതൊരു മടികൂടാതെ കാട്ടിക്കൊണ്ട് ഒരു മാറ്റവുമില്ലാതെ സേർ ഫെസ്റ്റ അവിടെ ആ തെരുവിൽ തുടർന്നു.
വിൽ ഒരു വശം മാത്രം കറുത്ത ചുമരുകളുമായി വേറിട്ടുനിൽക്കുക
യായിരുന്നു സേർ ഫെസ്റ്റ ഹോട്ടൽ.പണ്ട് സോവിയറ്റ് ചാരസംഘടന ഒരു രഹസ്യ താവളമാക്കിയ ഭൂതകാലം അതിന് പറയാനുണ്ട്. അവിടം തൊട്ട് തുടങ്ങിയ സ്വന്തം ചരിത്രത്തിൽ ഒരിക്കൽ ലിബറേഷൻ മൂവ്മെന്റ് ചൂടുപിടിച്ച് അളി കത്തിയപ്പോൾ ലഹളക്കാരുടെ കൈയ്യാൽ കരിഞ്ഞു പോയ തന്റെ ഒരുവശം യാതൊരു മടികൂടാതെ കാട്ടിക്കൊണ്ട് ഒരു മാറ്റവുമില്ലാതെ സേർ ഫെസ്റ്റ അവിടെ ആ തെരുവിൽ തുടർന്നു.
എല്ലാ ഫോർമാലിറ്റികളും കഴിച്ച് തന്റെ ഒരു കൊല്ലത്തെ പ്രവാസ ജീവിതം ചിലവിടുവാൻ വേണ്ടി അയാൾ തന്നെ കാത്തിരിക്കുന്ന മുറിയിലേക്ക് ഒരു ജീവനക്കാരിക്ക് പിന്നാലെ നീങ്ങി .
ചവിട്ടി കയറുന്ന മരപടികളത്രയും ഒരു
വലിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ടി
രുന്നു. പണ്ട് വ്യാപാരത്തിന് ഏഷ്യൻ മണ്ണിലെത്തിയ വെളുത്തവർ വെട്ടി കടൽ കടത്തിയ വീട്ടിയുടേയും തേക്കിന്റയും കാതലായിരുന്നു ആ തടി കഷണങ്ങ
ളിൽ അധികവും.തന്റെ നാടിന്റെ പഴയ അവകാശികളുടെ അന്നത്തെ ശബ്ദം ആ നാട്ടിലെ താമസക്കാരുടെ ഇടയിയിലും അയാൾ വ്യക്തമായി കേട്ടു .പിന്നെ ശാന്തമായി നടന്നു.
മുറിയിലെത്തുമ്പോൾ വെളിച്ചമി
ല്ലായിരുന്നു. ഇടുങ്ങിയ മുറി .അതിൽ
കട്ടിലും ജനാലയും കൈവരിയും ഷെൽ
ഫുമെല്ലാം തിളങ്ങുന്ന തവിട്ടു നിറത്തി
ൽ കാണപ്പെട്ടു. ഒരു പക്ഷെ ഏറ്റവും
നല്ല കൊത്തുപണികളേക്കാൾ ഇത്തരം
കെട്ടിടങ്ങൾക്ക് ഭംഗി ഈ രീതിയിൽ അണിയിച്ചൊരുക്കുമ്പോഴാണെന്ന്
ഡേവിസിന് തോന്നി. മുറിയിലെ മൂലയിൽ രണ്ടു ബാഗുകളും ഒതുക്കി വച്ച് വഴി കാട്ടാൻ വന്ന പെൺകുട്ടി തിരിച്ച് പോയി .ചുളുക്കു വീണതെങ്കിലും ഏതൊക്കെ
യൊ ഗോഥിക് ശിൽപ്പങ്ങൾ
ചിത്രങ്ങളായി പതിഞ്ഞ ആ പഴയ വിരി
മാറ്റി അയാൾ ജനാല കടന്നു വരാൻ കാത്തു നിന്ന പ്രകാശത്തെ അകത്തേ
ക്ക് വിളിച്ചു. മഴ മാറി മാനം തെളിഞ്ഞി
രുന്നു. പക്ഷെ ആ സന്ധ്യക്ക് പതിവി
ലേറെ തണുപ്പു നൽകിയാണ്
അന്നു സൂര്യൻ മറഞ്ഞത്.
ചവിട്ടി കയറുന്ന മരപടികളത്രയും ഒരു
വലിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ടി
രുന്നു. പണ്ട് വ്യാപാരത്തിന് ഏഷ്യൻ മണ്ണിലെത്തിയ വെളുത്തവർ വെട്ടി കടൽ കടത്തിയ വീട്ടിയുടേയും തേക്കിന്റയും കാതലായിരുന്നു ആ തടി കഷണങ്ങ
ളിൽ അധികവും.തന്റെ നാടിന്റെ പഴയ അവകാശികളുടെ അന്നത്തെ ശബ്ദം ആ നാട്ടിലെ താമസക്കാരുടെ ഇടയിയിലും അയാൾ വ്യക്തമായി കേട്ടു .പിന്നെ ശാന്തമായി നടന്നു.
മുറിയിലെത്തുമ്പോൾ വെളിച്ചമി
ല്ലായിരുന്നു. ഇടുങ്ങിയ മുറി .അതിൽ
കട്ടിലും ജനാലയും കൈവരിയും ഷെൽ
ഫുമെല്ലാം തിളങ്ങുന്ന തവിട്ടു നിറത്തി
ൽ കാണപ്പെട്ടു. ഒരു പക്ഷെ ഏറ്റവും
നല്ല കൊത്തുപണികളേക്കാൾ ഇത്തരം
കെട്ടിടങ്ങൾക്ക് ഭംഗി ഈ രീതിയിൽ അണിയിച്ചൊരുക്കുമ്പോഴാണെന്ന്
ഡേവിസിന് തോന്നി. മുറിയിലെ മൂലയിൽ രണ്ടു ബാഗുകളും ഒതുക്കി വച്ച് വഴി കാട്ടാൻ വന്ന പെൺകുട്ടി തിരിച്ച് പോയി .ചുളുക്കു വീണതെങ്കിലും ഏതൊക്കെ
യൊ ഗോഥിക് ശിൽപ്പങ്ങൾ
ചിത്രങ്ങളായി പതിഞ്ഞ ആ പഴയ വിരി
മാറ്റി അയാൾ ജനാല കടന്നു വരാൻ കാത്തു നിന്ന പ്രകാശത്തെ അകത്തേ
ക്ക് വിളിച്ചു. മഴ മാറി മാനം തെളിഞ്ഞി
രുന്നു. പക്ഷെ ആ സന്ധ്യക്ക് പതിവി
ലേറെ തണുപ്പു നൽകിയാണ്
അന്നു സൂര്യൻ മറഞ്ഞത്.
മനസ്സിൽ പല ചിന്തകളും മുഷിവ്
കുത്തി തുടങ്ങി. ഇരുട്ടിനെ വളരെയേറെ
ഉൾക്കൊണ്ടു നിന്ന ആ മുറിക്ക് മറ്റു ജാലകങ്ങൾ അനിവാര്യമായിരുന്നു.
എന്നാൽ ആദ്യ കാലം തൊട്ട് നിഗൂഡത
കൾ നിറഞ്ഞു നിന്നിരുന്ന ആ കെട്ടിട
ത്തിന് ഒരിക്കലും പ്രകാശം നിറയുന്ന മുറികൾ അവശ്യമില്ലാതിരുന്നതു
കൊണ്ടാവും അതു പണിതവർ ഒരു മഷിക്കു പോലും ജനാലകൾ അതിൽ
ഇടാതിരുന്നത്.
കുത്തി തുടങ്ങി. ഇരുട്ടിനെ വളരെയേറെ
ഉൾക്കൊണ്ടു നിന്ന ആ മുറിക്ക് മറ്റു ജാലകങ്ങൾ അനിവാര്യമായിരുന്നു.
എന്നാൽ ആദ്യ കാലം തൊട്ട് നിഗൂഡത
കൾ നിറഞ്ഞു നിന്നിരുന്ന ആ കെട്ടിട
ത്തിന് ഒരിക്കലും പ്രകാശം നിറയുന്ന മുറികൾ അവശ്യമില്ലാതിരുന്നതു
കൊണ്ടാവും അതു പണിതവർ ഒരു മഷിക്കു പോലും ജനാലകൾ അതിൽ
ഇടാതിരുന്നത്.
മുറിയിൽ മടുപ്പിക്കുന്ന പഴമയുടെ മണം
ഒരു മേശ ആരെയും ശ്രദ്ധിക്കാതെ ദൂരെ മാറി കിടക്കുന്നു. അതിൽ ഇപ്പോൾ നിന്നു പോവും എന്ന മട്ടിൽ മങ്ങിയ
വെളിച്ചവുമായി ഒരു ടേബിൾ ലാമ്പ് പ്രകാശിക്കുന്നുണ്ട്. ഒരു പാട് സഞ്ചാരികൾ വന്നു കയറി പോവുന്ന
മുറിയൊന്നുമല്ല സെർ ഫെസ്റേറയി
ലേത്. പക്ഷെ വരുന്നവർക്ക് മറക്കാ
നാവാത്ത ഒരനുഭവമാണ് ആ ഹോട്ടൽ
കാരണം ആ ചുമരുകൾ പല മുഖങ്ങ
ളുടേയും ഓർമ്മകളുടെ നടുവിലാണ്. നാസിപ്പടയും ശേഷം കെ ജി ബിയും തങ്ങളുന രഹസ്യങ്ങൾ ആരുമറി
യാതെ പങ്കുവച്ച രാത്രികൾ. പിന്നെ മാറി മാറി വന്നിരുന്ന ഗൂഢാലോചന
ക്കാരിൽ നിന്നും ഒരുപാടു തലകൾ ചിതറിതെറിച്ചു പോയ രണ്ടാം ലോക
യുദ്ധത്തിന്റെ കഥകൾ ഒരു മറയുമി
ല്ലാതെ കേട്ടു നിന്നത്. അതിനു ശേഷം കവികൾ വാഴ്ത്തി പാടിയ ഒരു ചുവന്ന നിറമുള്ള സമത്വസുന്ദരലോകം പുറത്തെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കിയ സ്വാതന്ത്ര്യദാഹികളുടെ ശരീരത്തിൽ നിന്നും അതിനേക്കാൾ ചുവപ്പു നിറമുള്ള ചോര പതിപ്പിച്ചത്. ഉയർന്നു താഴ്ന്ന അവരുടെ ശബ്ദം ഉച്ചത്തിലും താഴ്ന്നും സ്വന്തം ശരീരത്തിൽ വന്നു പതിച്ചത് .അങ്ങനെ പലതും അയാളോടു പറയാൻ ഓർത്തെടുക്കുകയായിരുന്നു ആ ചുമരുകൾ. പക്ഷെ അതിനു മുൻപേ അതു കേൾക്കും മുമ്പേ അയാൾ ജനാലയുടെ ഓരത്തു നിന്നും പിൻതിരിഞ്ഞു നടന്നു. പുസ്തകങ്ങൾ കളിക്കൂട്ടുകാരായിരുന്ന ഒരു വലിയ കാലം എന്നേ കടന്നു പോയി എന്നോർ
മിപ്പിച്ച കുറേ ഒഴിഞ്ഞ റാക്കുകൾ മാത്ര
മുള്ള ഷെൽഫിനപ്പുറത്ത് ഒതുങ്ങി കിടന്ന മേശക്കരികിലേക്ക് നീങ്ങു
മ്പോൾ അവിടെ അയാളെ കാത്ത് മറ്റു ചിലതു കൂടിയുണ്ടായിരുന്നു.
ഒരു മേശ ആരെയും ശ്രദ്ധിക്കാതെ ദൂരെ മാറി കിടക്കുന്നു. അതിൽ ഇപ്പോൾ നിന്നു പോവും എന്ന മട്ടിൽ മങ്ങിയ
വെളിച്ചവുമായി ഒരു ടേബിൾ ലാമ്പ് പ്രകാശിക്കുന്നുണ്ട്. ഒരു പാട് സഞ്ചാരികൾ വന്നു കയറി പോവുന്ന
മുറിയൊന്നുമല്ല സെർ ഫെസ്റേറയി
ലേത്. പക്ഷെ വരുന്നവർക്ക് മറക്കാ
നാവാത്ത ഒരനുഭവമാണ് ആ ഹോട്ടൽ
കാരണം ആ ചുമരുകൾ പല മുഖങ്ങ
ളുടേയും ഓർമ്മകളുടെ നടുവിലാണ്. നാസിപ്പടയും ശേഷം കെ ജി ബിയും തങ്ങളുന രഹസ്യങ്ങൾ ആരുമറി
യാതെ പങ്കുവച്ച രാത്രികൾ. പിന്നെ മാറി മാറി വന്നിരുന്ന ഗൂഢാലോചന
ക്കാരിൽ നിന്നും ഒരുപാടു തലകൾ ചിതറിതെറിച്ചു പോയ രണ്ടാം ലോക
യുദ്ധത്തിന്റെ കഥകൾ ഒരു മറയുമി
ല്ലാതെ കേട്ടു നിന്നത്. അതിനു ശേഷം കവികൾ വാഴ്ത്തി പാടിയ ഒരു ചുവന്ന നിറമുള്ള സമത്വസുന്ദരലോകം പുറത്തെ തെരുവുകളിൽ മുദ്രാവാക്യം മുഴക്കിയ സ്വാതന്ത്ര്യദാഹികളുടെ ശരീരത്തിൽ നിന്നും അതിനേക്കാൾ ചുവപ്പു നിറമുള്ള ചോര പതിപ്പിച്ചത്. ഉയർന്നു താഴ്ന്ന അവരുടെ ശബ്ദം ഉച്ചത്തിലും താഴ്ന്നും സ്വന്തം ശരീരത്തിൽ വന്നു പതിച്ചത് .അങ്ങനെ പലതും അയാളോടു പറയാൻ ഓർത്തെടുക്കുകയായിരുന്നു ആ ചുമരുകൾ. പക്ഷെ അതിനു മുൻപേ അതു കേൾക്കും മുമ്പേ അയാൾ ജനാലയുടെ ഓരത്തു നിന്നും പിൻതിരിഞ്ഞു നടന്നു. പുസ്തകങ്ങൾ കളിക്കൂട്ടുകാരായിരുന്ന ഒരു വലിയ കാലം എന്നേ കടന്നു പോയി എന്നോർ
മിപ്പിച്ച കുറേ ഒഴിഞ്ഞ റാക്കുകൾ മാത്ര
മുള്ള ഷെൽഫിനപ്പുറത്ത് ഒതുങ്ങി കിടന്ന മേശക്കരികിലേക്ക് നീങ്ങു
മ്പോൾ അവിടെ അയാളെ കാത്ത് മറ്റു ചിലതു കൂടിയുണ്ടായിരുന്നു.
ഇരുളിമയിൽ ഒന്നു കൂടി കറുത്ത മേശയുടെ ഉപരിതലത്തിൽ ആ ടേബിൾ ലാമ്പ് വീണ്ടും ഉറക്കം തൂങ്ങി.പെട്ടെന്ന് അയാൾ ആ മേശയുടെ പുറത്ത് ഒരു തടിച്ച ഡയറി കണ്ട് അതു കൈയ്യിലെ
ടുത്തു, കാലങ്ങൾ പിന്നിട്ട നരച്ച പുറം ചട്ടയിൽ നിന്ന് കുറേ പൊടി തട്ടി കളഞ്ഞു. ഒരു വലിയ ഡയറി. അതിന്റെ പുറം ചട്ടക്കുള്ളിൽ നിന്നും പുറത്തു കാണാവുന്ന മൂന്നു വശങ്ങളിൽ കൂടി അടുങ്ങിയിരിക്കുന്ന പഴയ കടലാസു തുമ്പുകൾ അകത്തെ ഇളം മഞ്ഞ നിറം പുറത്തു കാട്ടി.
ടുത്തു, കാലങ്ങൾ പിന്നിട്ട നരച്ച പുറം ചട്ടയിൽ നിന്ന് കുറേ പൊടി തട്ടി കളഞ്ഞു. ഒരു വലിയ ഡയറി. അതിന്റെ പുറം ചട്ടക്കുള്ളിൽ നിന്നും പുറത്തു കാണാവുന്ന മൂന്നു വശങ്ങളിൽ കൂടി അടുങ്ങിയിരിക്കുന്ന പഴയ കടലാസു തുമ്പുകൾ അകത്തെ ഇളം മഞ്ഞ നിറം പുറത്തു കാട്ടി.
ഇന്നു രാത്രി തള്ളിനീക്കുവാൻ അതു തന്നെ പോംവഴി ഡേവിസ് തീരുമാനിച്ചു.
പിന്നെ ആ ഡയറി തുറക്കാനാഞ്ഞു.
അത്ഭുതം അത് തുറക്കാനാവുന്നില്ല.
യാതൊരു കാരണവുമില്ലാതെ അതിന്റെ പുറംചട്ടകൾ ഒന്നിച്ച് പാറപോലെ ഉറച്ചു നിൽക്കുന്നു. ഡേവിസ് ആ ഡയറി തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു
കൊണ്ടിരുന്നു ഇരുകൈകൾ കൊണ്ടും ശക്തിയായി അയാൾ അതിന്റെ പുറം ചട്ടകൾ അകത്തിനോക്കി .പക്ഷെ വീണ്ടും പരാജയപ്പെട്ടു. ഒടുവിൽ അയാൾ ആ ശ്രമം ഉപേക്ഷിച്ചു കട്ടിലിൽ ചെന്നിരുന്നു.ക്ഷീണം തോന്നിയപ്പോൾ അതിൽ നിവർന്നു കിടന്ന് അവസാന ശ്വാസത്തിനായി പെടാപാട് പെടുന്ന ടേബിൾ ലാമ്പിനേയും അതിനടുത്തിരി
ക്കുന്ന ഡയറിയേയും നോക്കി കിടന്നു.
രാത്രിയെത്ര നേരം അങ്ങനെ കിടന്നു
വെന്നറിയില്ല എപ്പോഴോ പാതി തുറന്ന കണ്ണുകൾ ആ കാഴ്ച അയാളെ കാണി
ച്ചു കൊടുത്തു. അപ്പോഴും മങ്ങി പ്രകാ
ശിച്ചിരുന്ന ടേബിൾ ലാമ്പിനരികിൽ
രണ്ടായി തുറന്നിരിക്കുന്നു ആ പഴയ ഡയറി.പെട്ടെന്നയാൾ ചാടിയെഴുന്നേറ്റു ഒരു കുതിപ്പിന് ആ ഡയറിയുടെ അരികിലെത്തി.
പിന്നെ ആ ഡയറി തുറക്കാനാഞ്ഞു.
അത്ഭുതം അത് തുറക്കാനാവുന്നില്ല.
യാതൊരു കാരണവുമില്ലാതെ അതിന്റെ പുറംചട്ടകൾ ഒന്നിച്ച് പാറപോലെ ഉറച്ചു നിൽക്കുന്നു. ഡേവിസ് ആ ഡയറി തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു
കൊണ്ടിരുന്നു ഇരുകൈകൾ കൊണ്ടും ശക്തിയായി അയാൾ അതിന്റെ പുറം ചട്ടകൾ അകത്തിനോക്കി .പക്ഷെ വീണ്ടും പരാജയപ്പെട്ടു. ഒടുവിൽ അയാൾ ആ ശ്രമം ഉപേക്ഷിച്ചു കട്ടിലിൽ ചെന്നിരുന്നു.ക്ഷീണം തോന്നിയപ്പോൾ അതിൽ നിവർന്നു കിടന്ന് അവസാന ശ്വാസത്തിനായി പെടാപാട് പെടുന്ന ടേബിൾ ലാമ്പിനേയും അതിനടുത്തിരി
ക്കുന്ന ഡയറിയേയും നോക്കി കിടന്നു.
രാത്രിയെത്ര നേരം അങ്ങനെ കിടന്നു
വെന്നറിയില്ല എപ്പോഴോ പാതി തുറന്ന കണ്ണുകൾ ആ കാഴ്ച അയാളെ കാണി
ച്ചു കൊടുത്തു. അപ്പോഴും മങ്ങി പ്രകാ
ശിച്ചിരുന്ന ടേബിൾ ലാമ്പിനരികിൽ
രണ്ടായി തുറന്നിരിക്കുന്നു ആ പഴയ ഡയറി.പെട്ടെന്നയാൾ ചാടിയെഴുന്നേറ്റു ഒരു കുതിപ്പിന് ആ ഡയറിയുടെ അരികിലെത്തി.
അതെ മഞ്ഞ നിറമുള്ള അതിന്റെ താളുകളിൽ അക്ഷരം പതിഞ്ഞിട്ടുണ്ട്
പക്ഷെ മങ്ങിയ വെളിച്ചം മാത്രമുള്ള ആ
ടേബിൾ ലാമ്പിന്റെ പ്രകാശം ഒന്നിനും മതിയാകുന്നില്ല. അയാൾ രണ്ടു കൈ കൊണ്ടും ആ ലാമ്പ് പരിശോധിച്ചു. എന്താണതിന്റെ കുഴപ്പം?? അയാൾ നോക്കി. അൽപനേരത്തെ പരിശ്രമം കൊണ്ട് കുറച്ച് വെളിച്ചം കൂടി അതിൽ നിന്നും കിട്ടും എന്ന അവസ്ഥയുണ്ടായി.
അപ്പോൾ തന്നെ അയാൾ ആ ഡയറിയിലേക്ക് തന്റെ കണ്ണുകൾ ഓടിച്ചു. ഒരറ്റം മടങ്ങിയ താളിന്റെ തുമ്പ് നേരെയാക്കി അതിനിടയിൽ മറഞ്ഞിരുന്ന വർഷമാണ് ആദ്യം അയാൾ വായിച്ചത്. 1989 മെയ് 12 .അതു കണ്ട് അയാളുടെ അകാംഷ അത്ഭുതമായി മാറി. 26 വർഷങ്ങൾക്ക
പ്പുറത്ത് നിന്ന് ഒരു ഡയറി മേശയിൽ തന്നെ കാത്തു കിടക്കുന്നു. അതിന്റെ ഞെട്ടലിൽ നിന്നു പുറത്തു വന്നപ്പോൾ അയാൾ തുറന്നിരുന്ന പുറത്തെ അക്ഷരങ്ങൾ തിരഞ്ഞു തുടങ്ങി.
അതിലെ മങ്ങിയ റുമാനിയൻ അക്ഷരങ്ങൾ ഒരു മികച്ച ദ്വിഭാഷി കൂടിയായിരുന്ന ഡേവിസ് വായിച്ചു തുടങ്ങി.
അത് ഇങ്ങനെയായിരുന്നു.
പക്ഷെ മങ്ങിയ വെളിച്ചം മാത്രമുള്ള ആ
ടേബിൾ ലാമ്പിന്റെ പ്രകാശം ഒന്നിനും മതിയാകുന്നില്ല. അയാൾ രണ്ടു കൈ കൊണ്ടും ആ ലാമ്പ് പരിശോധിച്ചു. എന്താണതിന്റെ കുഴപ്പം?? അയാൾ നോക്കി. അൽപനേരത്തെ പരിശ്രമം കൊണ്ട് കുറച്ച് വെളിച്ചം കൂടി അതിൽ നിന്നും കിട്ടും എന്ന അവസ്ഥയുണ്ടായി.
അപ്പോൾ തന്നെ അയാൾ ആ ഡയറിയിലേക്ക് തന്റെ കണ്ണുകൾ ഓടിച്ചു. ഒരറ്റം മടങ്ങിയ താളിന്റെ തുമ്പ് നേരെയാക്കി അതിനിടയിൽ മറഞ്ഞിരുന്ന വർഷമാണ് ആദ്യം അയാൾ വായിച്ചത്. 1989 മെയ് 12 .അതു കണ്ട് അയാളുടെ അകാംഷ അത്ഭുതമായി മാറി. 26 വർഷങ്ങൾക്ക
പ്പുറത്ത് നിന്ന് ഒരു ഡയറി മേശയിൽ തന്നെ കാത്തു കിടക്കുന്നു. അതിന്റെ ഞെട്ടലിൽ നിന്നു പുറത്തു വന്നപ്പോൾ അയാൾ തുറന്നിരുന്ന പുറത്തെ അക്ഷരങ്ങൾ തിരഞ്ഞു തുടങ്ങി.
അതിലെ മങ്ങിയ റുമാനിയൻ അക്ഷരങ്ങൾ ഒരു മികച്ച ദ്വിഭാഷി കൂടിയായിരുന്ന ഡേവിസ് വായിച്ചു തുടങ്ങി.
അത് ഇങ്ങനെയായിരുന്നു.
“ ……ഇന്നു രാവിലെ റൂബെല്ലാ സ്കോട്ട് എന്നെ കാണാൻ വന്നു. ഫ്രാൻസിന്റെ തെരുവുകൾ വിട്ട് അവൾ റുമാനിയക്ക് മടങ്ങുകയാണത്രെ ഞാനുണർന്നതും എന്നേ താഴേക്ക് വിളിപ്പിച്ച നെയ് സർ
ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു വെന്ന് പറഞ്ഞപ്പോൾ അത് അവളായി
രിക്കുമെന്ന് ഒട്ടുംകരുതിയില്ല.പോളണ്ടിൽ തിരികെയെത്തിയതിനു ശേഷം എന്നെയാണവൾ ആദ്യമായി കാണാനെത്തിയത്.ആദ്യം വിശ്വസിക്കാനായില്ല .പക്ഷെ കൈവരികൾക്കപ്പുറം നെയ് സിറന്റ
പിന്നിൽ നിന്ന് അവൾ ചിരിക്കുന്നതു കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കൈകളെ നുളളി. സത്യമാണ് അവൾ തിരികെ വന്നിരിക്കുന്നു. ഇളം സൂര്യപ്രകാശം വീണുപൊടിയുന്ന മുറ്റത്ത് ഒരിക്കൽ പ്രയാമും ഞാനും
കോൺവെന്റ് പ0ന കാലത്ത് ഇമ ചിമ്മാതെ നോക്കിയിരുന്ന ആ പഴയ സ്വർണ മുടി യിഴകൾ തിളങ്ങുന്നുണ്ട്. നീണ്ടു നീലിമയാർന്ന കണ്ണുകൾ ഞാൻ ഇറങ്ങി വരുന്ന കോണിപ്പടികളിൽ തന്നെ നിലയുറപ്പിച്ചിരുന്നു. പക്ഷെ ഇനിയും മാറ്റമില്ലാത്ത സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നില്ല അണിഞ്ഞിരുന്ന വസ്ത്രം. അത് മാഞ്ചസ്റ്ററിൽ നിന്നോ മറ്റോ പാരിസിന്റ തെരുവിലേക്ക് ഡംമ്പ് ചെയ്യപ്പെടുന്ന നീല നിറമുള്ള വില കുറഞ്ഞ ഒരു ഫ്രോക്കായിരുന്നു. പഠനം ,പിന്നെ സ്വരാജ്യത്തെ ആഭ്യന്തര കലാപം, ഇവരണ്ടും സാമ്പത്തികമായി നട്ടെല്ലൊടിച്ചിരിക്കണം .അതാവണം സമ്പന്നമായ റുമേനിയൻ പ്രഭു കുടുമ്പത്തിൽ നിന്നും ഇത്ര വലിയ ദാരിദ്യ്ര കയത്തിലേക്ക് അവൾ വീണു പോയത്. ക്രാക്കോവിലെ നെവ്യൂ ഗ്രാൻമയിൽ നിന്നും വിളിച്ചതായിരുന്നു അവൾ വന്നു ചേർന്ന കുതിരവണ്ടി. അയാൾക്കു വേണ്ടിയും അവൾക്കു വേണ്ടിയും കാത്തിരുന്നു മുഷിഞ്ഞ കുതിരവണ്ടി ക്കാരൻ അവരെ വളരെ പെട്ടെന്ന് അതിലേക്ക് വിളിച്ച് കയറ്റി.
പോവുന്ന വഴികളിലെല്ലാം ചെമ്പടയുടെ
ശേഷിപ്പുകളായ വെടിക്കോപ്പുകൾ
ചിതറിക്കിടക്കുന്നു. ഒരു വലിയ സംഘർഷത്തിന്റെ ഭൂതകാലം കണ്ട അവയിലെല്ലാം ഇന്ന് തോരണങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു ലിബറേഷൻ മൂവ്മെന്റിന്റെ കൊടികൾ
ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു വെന്ന് പറഞ്ഞപ്പോൾ അത് അവളായി
രിക്കുമെന്ന് ഒട്ടുംകരുതിയില്ല.പോളണ്ടിൽ തിരികെയെത്തിയതിനു ശേഷം എന്നെയാണവൾ ആദ്യമായി കാണാനെത്തിയത്.ആദ്യം വിശ്വസിക്കാനായില്ല .പക്ഷെ കൈവരികൾക്കപ്പുറം നെയ് സിറന്റ
പിന്നിൽ നിന്ന് അവൾ ചിരിക്കുന്നതു കണ്ടപ്പോൾ ഞാൻ അറിയാതെ എന്റെ കൈകളെ നുളളി. സത്യമാണ് അവൾ തിരികെ വന്നിരിക്കുന്നു. ഇളം സൂര്യപ്രകാശം വീണുപൊടിയുന്ന മുറ്റത്ത് ഒരിക്കൽ പ്രയാമും ഞാനും
കോൺവെന്റ് പ0ന കാലത്ത് ഇമ ചിമ്മാതെ നോക്കിയിരുന്ന ആ പഴയ സ്വർണ മുടി യിഴകൾ തിളങ്ങുന്നുണ്ട്. നീണ്ടു നീലിമയാർന്ന കണ്ണുകൾ ഞാൻ ഇറങ്ങി വരുന്ന കോണിപ്പടികളിൽ തന്നെ നിലയുറപ്പിച്ചിരുന്നു. പക്ഷെ ഇനിയും മാറ്റമില്ലാത്ത സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതായിരുന്നില്ല അണിഞ്ഞിരുന്ന വസ്ത്രം. അത് മാഞ്ചസ്റ്ററിൽ നിന്നോ മറ്റോ പാരിസിന്റ തെരുവിലേക്ക് ഡംമ്പ് ചെയ്യപ്പെടുന്ന നീല നിറമുള്ള വില കുറഞ്ഞ ഒരു ഫ്രോക്കായിരുന്നു. പഠനം ,പിന്നെ സ്വരാജ്യത്തെ ആഭ്യന്തര കലാപം, ഇവരണ്ടും സാമ്പത്തികമായി നട്ടെല്ലൊടിച്ചിരിക്കണം .അതാവണം സമ്പന്നമായ റുമേനിയൻ പ്രഭു കുടുമ്പത്തിൽ നിന്നും ഇത്ര വലിയ ദാരിദ്യ്ര കയത്തിലേക്ക് അവൾ വീണു പോയത്. ക്രാക്കോവിലെ നെവ്യൂ ഗ്രാൻമയിൽ നിന്നും വിളിച്ചതായിരുന്നു അവൾ വന്നു ചേർന്ന കുതിരവണ്ടി. അയാൾക്കു വേണ്ടിയും അവൾക്കു വേണ്ടിയും കാത്തിരുന്നു മുഷിഞ്ഞ കുതിരവണ്ടി ക്കാരൻ അവരെ വളരെ പെട്ടെന്ന് അതിലേക്ക് വിളിച്ച് കയറ്റി.
പോവുന്ന വഴികളിലെല്ലാം ചെമ്പടയുടെ
ശേഷിപ്പുകളായ വെടിക്കോപ്പുകൾ
ചിതറിക്കിടക്കുന്നു. ഒരു വലിയ സംഘർഷത്തിന്റെ ഭൂതകാലം കണ്ട അവയിലെല്ലാം ഇന്ന് തോരണങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു ലിബറേഷൻ മൂവ്മെന്റിന്റെ കൊടികൾ
ഭരണം മാറുമോ? …. റൂബെല്ല എന്നേ നോക്കി ചോദിച്ചു. അതിനു മറുപടിയായി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്ന പ്രക്ഷോഭങ്ങളുടെ കഥയും അധികം താമസിയാതെ സംഭവിക്കാൻ സാധ്യതയുള്ള സ്വന്തം ഭരണകൂടത്തിന്റെ മാറ്റത്തിനേക്കുറിച്ചും ഞാൻ അവളോട് പറഞ്ഞു. പലതും അവൾക്ക് പുതുമയായിരുന്നു. ചിലപ്പോഴൊക്കെ എന്റെ ആവേശവും പോളിഷ് വിദ്യാർത്ഥി മുന്നേറ്റത്തെക്കുറിച്ചുള്ള വിവരണങ്ങളും കേട്ടവൾ ചിരിച്ചു.
ഇന്നു മുഴുവനും നീ
എന്നോടൊപ്പമില്ലെ…...?
എന്നോടൊപ്പമില്ലെ…...?
നഷ്ടപെടാൻ കഴിയാത്ത കാമുകന്റെ മനസ്സുമായി എപ്പോഴോ ഞാൻ അവ
ളോട് ചോദിച്ചു. അതിനു മറുപടിയായി എന്റെ പഴയ വെസ്റ്റ് മിനർ കോളേജിലെ സഹപാടി അന്നു പ0ന്ന കാലത്ത് ഒരുപാടാൺകുട്ടികളുടെ ഉറക്കം കളഞ്ഞ ആ പളുങ്കു ചിരി എനിക്കു തന്നു. അന്നു മുഴുവൻ യാത്ര ചെയ്യാനായിരുന്നു പിന്നെ ഞങ്ങളുടെ തീരുമാനം ക്രാക്കോവിന്റെ ഓരോ തെരുവുകളും ആ കുതിരവണ്ടി പിന്നിട്ടുപൊയ്ക്കൊണ്ടിരുന്നു. ഞാൻ റഷ്യയെക്കുറിച്ചും ക്രൂഷ്ചേവിനേ
ക്കുറിച്ചും അവളോട് പറഞ്ഞു കൊണ്ടിരുന്നു. ജീവിതത്തിൽ അങ്ങേയറ്റം വെറുത്തിരുന്ന രണ്ടു വാക്കുകൾ .അത് ഗോർബച്ചേവിവിൽ വന്നു നിന്നപ്പോൾ അവൾ തല കുനിച്ചു. രാഷ്ട്രിയം അവൾക്കിഷ്ടമല്ല എങ്കിലും എന്റെ ആവേശം കണ്ട് അവൾ അതിനെ എതിർത്തില്ല .മുൻപിൽ നിറയുന്ന പ്ലക്കാഡുകളിലെ അക്ഷരങ്ങളെ പോലും ഞാൻ വ്യാഖ്യാനിച്ചു. ജനാധിപത്യത്തിന്റെ സ്വർലോകമാണ് പാരിസ് അവിടെ നിന്നും വരുന്നവളാണ് റൂബല്ല അവളോട് ഒന്നും വിശദീകരിക്കേണ്ട കാര്യമില്ലന്ന് എനിക്കറിയാം എങ്കിലും പ്രതീക്ഷയോടെ ഞാൻ അവളെ നോക്കി.
ളോട് ചോദിച്ചു. അതിനു മറുപടിയായി എന്റെ പഴയ വെസ്റ്റ് മിനർ കോളേജിലെ സഹപാടി അന്നു പ0ന്ന കാലത്ത് ഒരുപാടാൺകുട്ടികളുടെ ഉറക്കം കളഞ്ഞ ആ പളുങ്കു ചിരി എനിക്കു തന്നു. അന്നു മുഴുവൻ യാത്ര ചെയ്യാനായിരുന്നു പിന്നെ ഞങ്ങളുടെ തീരുമാനം ക്രാക്കോവിന്റെ ഓരോ തെരുവുകളും ആ കുതിരവണ്ടി പിന്നിട്ടുപൊയ്ക്കൊണ്ടിരുന്നു. ഞാൻ റഷ്യയെക്കുറിച്ചും ക്രൂഷ്ചേവിനേ
ക്കുറിച്ചും അവളോട് പറഞ്ഞു കൊണ്ടിരുന്നു. ജീവിതത്തിൽ അങ്ങേയറ്റം വെറുത്തിരുന്ന രണ്ടു വാക്കുകൾ .അത് ഗോർബച്ചേവിവിൽ വന്നു നിന്നപ്പോൾ അവൾ തല കുനിച്ചു. രാഷ്ട്രിയം അവൾക്കിഷ്ടമല്ല എങ്കിലും എന്റെ ആവേശം കണ്ട് അവൾ അതിനെ എതിർത്തില്ല .മുൻപിൽ നിറയുന്ന പ്ലക്കാഡുകളിലെ അക്ഷരങ്ങളെ പോലും ഞാൻ വ്യാഖ്യാനിച്ചു. ജനാധിപത്യത്തിന്റെ സ്വർലോകമാണ് പാരിസ് അവിടെ നിന്നും വരുന്നവളാണ് റൂബല്ല അവളോട് ഒന്നും വിശദീകരിക്കേണ്ട കാര്യമില്ലന്ന് എനിക്കറിയാം എങ്കിലും പ്രതീക്ഷയോടെ ഞാൻ അവളെ നോക്കി.
നാളെ സോവിയറ്റ് വിമോചിതമായ പോളണ്ടും അങ്ങനെയാവും അല്ലെ?
എന്നിലെ വിദ്യാർത്ഥി പ്രക്ഷോഭകാരി അവളോട് ചോദിച്ചു.രാഷ്ട്രീയം താൽപ്പര്യമില്ലാത്ത പഴയറൂബല്ല.
അവൾക്കന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലായിരുന്നുവെന്ന് ഞാൻ കരുതി. എന്നാലെന്നെ ഞെട്ടിച്ചു കൊണ്ട് അവൾ മന്ത്രിച്ചു.
“അന്നു മുതൽ പോളണ്ടിൽ പണവും പണമുള്ള കൈകളും എല്ലാം തീരുമാനിക്കും” അവൾ ഒരു വല്ലാത്ത ഉറപ്പോടെ പറഞ്ഞു.
അവൾക്കന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലായിരുന്നുവെന്ന് ഞാൻ കരുതി. എന്നാലെന്നെ ഞെട്ടിച്ചു കൊണ്ട് അവൾ മന്ത്രിച്ചു.
“അന്നു മുതൽ പോളണ്ടിൽ പണവും പണമുള്ള കൈകളും എല്ലാം തീരുമാനിക്കും” അവൾ ഒരു വല്ലാത്ത ഉറപ്പോടെ പറഞ്ഞു.
അതവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞെട്ടലോടെ അവളെ നോക്കി. ഒരു കമ്യൂണിസ്റ്റിന്റെ വാക്കുകൾ അതു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .പക്ഷെ അതിനവൾ ഒട്ടും വിശദീകരണം നൽകിയില്ല പകരം തന്റെ വില കുറഞ്ഞ കോട്ടിനെ ഒന്നുകൂടി രണ്ടു കൈകൾ കൊണ്ടും ശരീരത്തോട് ചേർത്തു പിടിച്ചു. പിന്നെ കുതിരവണ്ടിയുടെ മറുപുറത്തെ കാഴ്ചകളിലേക്ക് ചലിക്കാതെ നോക്കിയിരുന്നു, ശേഷം മൗനം കുറേ നേരം ഞങ്ങൾക്കിടയിൽ ഇരിപ്പുറപ്പി
ച്ചിരുന്നു. പതിയെ പതിയെ ആ കുതിരവണ്ടി നിരത്തുകൾ പിന്നിട്ട്
ലക്ഷ്യസ്ഥാനമായ വേവൽ കാസ്റ്റിലിന്
സമീപമെത്തി നിന്നു. സന്ധ്യയുടെ ചുവപ്പിൽ ചരിത്രമുറങ്ങുന്ന
മണ്ണിൽ തിളങ്ങുകയാണ് കിങ്ങ് കാസിമർ III ന്റെ ഹൃദയരക്തം വീണൊഴുകിയ വെണ്ണക്കല്ലുകൾ മുഴുനീളെ ഉയർന്നു നിൽക്കുന്ന പാലസ്.റൂബെല്ല ഒരു നിമിഷം അതിലേക്ക് നോക്കി. പിന്നീട് എനിക്കു നേരെയും. പെട്ടെന്ന് എന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ച് എന്റെ കണ്ണുകളെ നോക്കി അവൾ ചോദിച്ചു.
“ ജൊഹാനസ്സ് ഒരിക്കൽ നമ്മളിവിടെ വന്നിട്ടുണ്ട് ഒരേയൊരു തവണ “ - ഓർക്കുന്നുവോ എന്ന ഭാവത്തിൽ അവളെന്റ കണ്ണുകളെ നോക്കി. അവളുടെ കണ്ണിൽ സ്ഫടികജലം നിറഞ്ഞിരുന്നു .പക്ഷെ കുഴിച്ചുമൂടിയ ഓർമ്മകൾ അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതിനു മുൻപെ ഞാൻ തല തിരിച്ചു…….. "
ച്ചിരുന്നു. പതിയെ പതിയെ ആ കുതിരവണ്ടി നിരത്തുകൾ പിന്നിട്ട്
ലക്ഷ്യസ്ഥാനമായ വേവൽ കാസ്റ്റിലിന്
സമീപമെത്തി നിന്നു. സന്ധ്യയുടെ ചുവപ്പിൽ ചരിത്രമുറങ്ങുന്ന
മണ്ണിൽ തിളങ്ങുകയാണ് കിങ്ങ് കാസിമർ III ന്റെ ഹൃദയരക്തം വീണൊഴുകിയ വെണ്ണക്കല്ലുകൾ മുഴുനീളെ ഉയർന്നു നിൽക്കുന്ന പാലസ്.റൂബെല്ല ഒരു നിമിഷം അതിലേക്ക് നോക്കി. പിന്നീട് എനിക്കു നേരെയും. പെട്ടെന്ന് എന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ച് എന്റെ കണ്ണുകളെ നോക്കി അവൾ ചോദിച്ചു.
“ ജൊഹാനസ്സ് ഒരിക്കൽ നമ്മളിവിടെ വന്നിട്ടുണ്ട് ഒരേയൊരു തവണ “ - ഓർക്കുന്നുവോ എന്ന ഭാവത്തിൽ അവളെന്റ കണ്ണുകളെ നോക്കി. അവളുടെ കണ്ണിൽ സ്ഫടികജലം നിറഞ്ഞിരുന്നു .പക്ഷെ കുഴിച്ചുമൂടിയ ഓർമ്മകൾ അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നതിനു മുൻപെ ഞാൻ തല തിരിച്ചു…….. "
ഇതായിരുന്നു അവസാനം
ഇവിടെ ആ ദിവസത്തെ ഡയറിക്കുറിപ്പ്
അവസാനിക്കുകയായിരുന്നു. മങ്ങി പ്രകാശിച്ച ടേബിൾ ലാമ്പ് കുറച്ചു കൂടി അടുപ്പിച്ച് പിടിച്ച് ഡേവിസ് ഡയറിയുടെ അടുത്ത പുറം പരിശോധിച്ചു. ഇല്ല ഒന്നും എഴുതിയിട്ടില്ല ഒന്നും തന്നെ തെളിഞ്ഞിട്ടില്ലാത്ത മഞ്ഞപുറം. അയാൾക്ക് നിരാശ തോന്നി ആ എഴുത്ത് അങ്ങനെ അവസാനിച്ചതിൽ.
പിന്നെ സാവധാനം കട്ടിലിൽ വന്ന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ പകലിനെക്കുറിച്ചോ
ർത്ത് കണ്ണുകളടച്ചു. അതിനിടയിലെ
പ്പോഴോ അയാൾ ഉറങ്ങി പോയിരുന്നു.
ഇവിടെ ആ ദിവസത്തെ ഡയറിക്കുറിപ്പ്
അവസാനിക്കുകയായിരുന്നു. മങ്ങി പ്രകാശിച്ച ടേബിൾ ലാമ്പ് കുറച്ചു കൂടി അടുപ്പിച്ച് പിടിച്ച് ഡേവിസ് ഡയറിയുടെ അടുത്ത പുറം പരിശോധിച്ചു. ഇല്ല ഒന്നും എഴുതിയിട്ടില്ല ഒന്നും തന്നെ തെളിഞ്ഞിട്ടില്ലാത്ത മഞ്ഞപുറം. അയാൾക്ക് നിരാശ തോന്നി ആ എഴുത്ത് അങ്ങനെ അവസാനിച്ചതിൽ.
പിന്നെ സാവധാനം കട്ടിലിൽ വന്ന് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ പകലിനെക്കുറിച്ചോ
ർത്ത് കണ്ണുകളടച്ചു. അതിനിടയിലെ
പ്പോഴോ അയാൾ ഉറങ്ങി പോയിരുന്നു.
പ്രഭാതം അയാൾക്ക് ചെറിയ ഉൻമേഷം നൽകി. പുറത്താരോ തട്ടി വിളിക്കുന്ന
തു കേട്ട ഡേവിസ് കതകു തുറന്നു. അധികം ഉയരമില്ലാത്ത ഒരാൾ അയാൾ വിചിത്രമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് ഡേവിസ് അത് കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അയാൾ അമ്പരിപ്പിക്കുന്ന രീതിയിൽ ഡേവിസിനെ അഭിസംബോധന ചെയ്തു..
തു കേട്ട ഡേവിസ് കതകു തുറന്നു. അധികം ഉയരമില്ലാത്ത ഒരാൾ അയാൾ വിചിത്രമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത് ഡേവിസ് അത് കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അയാൾ അമ്പരിപ്പിക്കുന്ന രീതിയിൽ ഡേവിസിനെ അഭിസംബോധന ചെയ്തു..
“മിസ്റ്റർ നെക്ക്
നിങ്ങളെ ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു. “
നിങ്ങളെ ഒരു സ്ത്രീ കാണാൻ വന്നിരിക്കുന്നു. “
അതായിരുന്നു അയാൾക്ക് പറയാനു
ണ്ടായിരുന്നത്. അതു കേട്ട് ഡേവിഡ് ഒന്നും മനസ്സിലാകാതെ അയാളെ നോക്കി .ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം പെട്ടെന്ന് അയാളോട് ഡേവിഡ് താങ്കൾ ആരാണ് എന്നു തിരക്കി.
ണ്ടായിരുന്നത്. അതു കേട്ട് ഡേവിഡ് ഒന്നും മനസ്സിലാകാതെ അയാളെ നോക്കി .ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം പെട്ടെന്ന് അയാളോട് ഡേവിഡ് താങ്കൾ ആരാണ് എന്നു തിരക്കി.
“എന്തു പറ്റി നിങ്ങൾക്ക് ?
സുഖമില്ലെ?... ഞാൻ നെയ് സർ റിനോൾഡ് .എന്തേ എന്നെ കാണാൻ പറ്റുന്നില്ല എന്നുണ്ടോ?
സുഖമില്ലെ?... ഞാൻ നെയ് സർ റിനോൾഡ് .എന്തേ എന്നെ കാണാൻ പറ്റുന്നില്ല എന്നുണ്ടോ?
അയാളുടെ ഉത്തരം ഒരു മറു ചോദ്യമായിരുന്നു. ആ പേര് അതു കേട്ട് ഡേവിസ് ആ വാതിൽപടിയിൽ തരിച്ച് നിന്നു പോയി .പിന്നെ യാന്ത്രികമായി അയാളോടൊപ്പം ആ ഇടവഴിയിൽ കൂടി നീങ്ങി. അപ്പോൾ ചുവരുകളുടെ നിറം കൂടുതൽ തിളക്കമുള്ളതായിരുന്നു. ഇറങ്ങുന്ന ഒരോ പടിക്കെട്ടും സമീപ കാലത്ത് ചെയ്ത പോളിഷിന്റെ മണം വമിക്കുന്ന തായിരുന്നു. അയാൾ ഭീതിയും കൗതുകവും നിറഞ്ഞ മനസ്സുമായി സെർ ഫെസ്റ്റയുടെ മുൻഭാഗത്തെത്തി.അതാ പുറത്ത് ഇളം വെയിലിൽ കുതിരവണ്ടിക്ക് മുന്നിലായി ഏകദേശം ഇരുപത്തിനാല് വയസ്സ് പ്രായമുള്ള ഒരു യുവതി നിൽക്കുന്നു. സുന്ദരിയായ സ്വർണ മുടിയുള്ള നീലകണ്ണുകളുള്ള ഒരു യുവതി. ഡേവിസ് അവളേയും അവൾ ഡേവിസിനേയും കണ്ടു. ഒരു സ്വപ്ന ലോകത്തെന്ന പോലെ ഡേവിസ് ആ വണ്ടിക്കു നേരെ നീങ്ങി. ആ സമയമൊക്കെയും അയാളു
ടെ മനസ്സ് തലേ ദിവസം വായിച്ചു മട
ക്കിയ ഡയറിയിലെ അക്ഷരങ്ങൾ തിര
ഞ്ഞു നടക്കുകയായിരുന്നു.
ടെ മനസ്സ് തലേ ദിവസം വായിച്ചു മട
ക്കിയ ഡയറിയിലെ അക്ഷരങ്ങൾ തിര
ഞ്ഞു നടക്കുകയായിരുന്നു.
തുടരും…..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക