നാണത്താൽ മുഖം കുനിച്ച്,
ചായക്കോപ്പയൊന്ന് നേരെ നീട്ടികാൽവിരലാൽഇഷ്ടമെന്ന് ചൊല്ലിമഞ്ഞച്ചരടിൽ ബന്ധിതയായി കൂടെ പോന്നോളെ....
നിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു കാലം.
നിലാവെളിച്ചം മങ്ങി നിന്നിടും നേരം കരിപുരണ്ടൊരടുക്കളയിൽവയറു നിറച്ചു തന്നിടുവാൻ പാടുപെടുന്നോളെനിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു ലോകം.
ചായക്കോപ്പയൊന്ന് നേരെ നീട്ടികാൽവിരലാൽഇഷ്ടമെന്ന് ചൊല്ലിമഞ്ഞച്ചരടിൽ ബന്ധിതയായി കൂടെ പോന്നോളെ....
നിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു കാലം.
നിലാവെളിച്ചം മങ്ങി നിന്നിടും നേരം കരിപുരണ്ടൊരടുക്കളയിൽവയറു നിറച്ചു തന്നിടുവാൻ പാടുപെടുന്നോളെനിന്നെ ഭാര്യയെന്നു വിളിച്ചിടുന്നു ലോകം.
ഇരുൾ വീണനേരംഅന്തിക്കൂട്ടിന്ഭർത്താവൊന്ന് വിളിച്ചിടുമ്പോൾകണ്ണുനീരൊന്ന് വീഴ്ത്തിടാതെഓടിയടുത്തിടുമ്പോൾ ഉള്ളം പിടച്ചൊരാ തലയിണപോലും വിളിച്ചിടുന്നു നിന്നെ ഭാര്യയെന്ന്.
നിറവയറിൻ വേദനയറിയാതെ പെറ്റുവളർത്തീടുവാൻദിനമെണ്ണിക്കഴിഞ്ഞിടുമ്പോൾദിനരാത്രങ്ങളും വിളിച്ചിടുന്നു നിന്നെ ഭാര്യയെന്ന്..
എങ്കിലുമൊരാർത്തനാദം പൊഴിച്ചു നിറവയറൊഴിച്ചിടുമ്പോൾകൂട്ടുനിന്ന കിനാക്കളെല്ലാം കൈ കൂപ്പി വിളിച്ചിടുന്നു നിന്നെ അമ്മയെന്ന്.
പെണ്ണൊന്ന് കുഞ്ഞായി പിറന്ന് യുവതിയായി ,
ഭാര്യയായിഅടിവയറിൻ വേദനയറിഞ്ഞുപതിതൻ കിനാവിൽ സ്വപ്നങ്ങളായിഒടുവിലൊരമ്മയാകവേ...വിളിക്കുവാനേറെ സുഖം ഭാര്യയെന്ന വാക്കുതന്നെ.
പെണ്ണൊന്ന് കുഞ്ഞായി പിറന്ന് യുവതിയായി ,
ഭാര്യയായിഅടിവയറിൻ വേദനയറിഞ്ഞുപതിതൻ കിനാവിൽ സ്വപ്നങ്ങളായിഒടുവിലൊരമ്മയാകവേ...വിളിക്കുവാനേറെ സുഖം ഭാര്യയെന്ന വാക്കുതന്നെ.
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക