ഐക്യകേരളത്തിന്റെ അന്തസ്സ് ആവശ്യാനുസരണമുള്ള മഴയായിരുന്നു. വീട്ടിലെ മാർബിൾപണിക്ക് വന്ന രാജസ്ഥാനി വെള്ളത്തിന്റെ രുചി കണ്ട് ആശ്ചര്യപ്പെട്ടു പോയി. ഒരു ജഗ്ഗ് വെള്ളം കുടിക്കുന്നതിനിടയിൽ "അച്ചാ ഹെ" എന്ന് അനവധി പ്രാവശ്യം പറഞ്ഞത് ഞാനുമിന്നുമോർക്കുന്നു -
ഇനിയും പെയ്യാതെ തുലാവർഷവും വിട പറയുമ്പോൾ നെടുവീർപ്പുകളുടെ, ആവലാതികളുടെ പെരുമഴ മാത്രം കാണേണ്ടി വരും.
എല്ലാ ജീവജാലങ്ങളും വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അതു കൊണ്ട് ജലാശയങ്ങൾ മാതൃസ്ഥാനത്തോളവും ഉറവകളും അരുവികളും മാതൃസ്നേഹത്തിന്റെ ഉദാഹരണമായും നമ്മൾ കണ്ടു പോരുന്നു.
ഇന്നാ കരുണയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മാതൃസ്നേഹത്തിന്റെ തുല്യതയില്ലാത്ത ഉറവിടങ്ങൾ വറ്റിവരളുന്നു.
എല്ലാ ജീവജാലങ്ങളും വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അതു കൊണ്ട് ജലാശയങ്ങൾ മാതൃസ്ഥാനത്തോളവും ഉറവകളും അരുവികളും മാതൃസ്നേഹത്തിന്റെ ഉദാഹരണമായും നമ്മൾ കണ്ടു പോരുന്നു.
ഇന്നാ കരുണയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മാതൃസ്നേഹത്തിന്റെ തുല്യതയില്ലാത്ത ഉറവിടങ്ങൾ വറ്റിവരളുന്നു.
ജീവിച്ചു തീർന്നില്ല
നിന്റെയീ മാറിലായ്
മൃത്യുവെ മണക്കുന്നു
ആത്മാവിൽ തന്നെയീ
നിന്റെയീ മാറിലായ്
മൃത്യുവെ മണക്കുന്നു
ആത്മാവിൽ തന്നെയീ
അമൃത് ചുരത്തീടുക
കണ്ണീർ പൊഴിച്ചിടുക
നിൻ ജീവൻ അറിഞ്ഞിടുവാൻ
വേറെന്തു മാർഗമെ
കണ്ണീർ പൊഴിച്ചിടുക
നിൻ ജീവൻ അറിഞ്ഞിടുവാൻ
വേറെന്തു മാർഗമെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക